Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചു; രാജ്യവിരുദ്ധ പരാമര്‍ശം നടത്തി കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലാ അധ്യാപകന്‍

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ 'ഫാസിസം ആന്‍ഡ് നാസിസം 'എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 10:04 am IST
in Kerala

കാഞ്ഞങ്ങാട്: ജനാധിപത്യ രാജ്യമായ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ച് കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകന്‍. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനാണ് ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലക്ചര്‍ നോട്ടില്‍ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചത്.  

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ ‘ഫാസിസം ആന്‍ഡ് നാസിസം ‘എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.  

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതം ഫാസിസ്റ്റ് രാജ്യമായി മാറിയതെന്ന് ഇതില്‍ വിവരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് വിവരിച്ചതിന് ശേഷമാണ് ഭാരതത്തിലും സമാനമായ ഭരണമെന്ന് ഇദ്ദേഹം വിവരിക്കുന്നത്. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോ, പോര്‍ച്ചുഗലിലെ സലാസ, അര്‍ജന്റീനയിലെ ജുവാന്‍പെറോണ്‍, ചിലിയിലെ പിനോഷെ, തുടങ്ങി വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് പ്രതിപാദിച്ചതിന് ശേഷമാണ് അവസാനമായി ഭാരതത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തുന്നത്.  ഫാസിസ്റ്റ് ഭരണാധിപന്മാര്‍ക്ക് സമാനമായാണ് നരേന്ദ്രമോദി സര്‍ക്കാറിനെയും അദ്ധ്യാപകന്‍ വിവരിച്ചത്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഫാസിസ്റ്റ് സമാന സംഘടനകളായി പരിഗണിക്കാമെന്നും അദ്ധ്യാപകന്‍ നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ പോലും പറയാത്ത ഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍വ്വകലാശാല അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സര്‍വ്വീസ് ചട്ടം ഒമ്പത്, മൂന്ന് (8) തുടങ്ങിയവയുടെ ലംഘനമാണ് അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. സിലബസ് വിശദീകരിക്കുമ്പോള്‍ തന്റെ രാഷ്‌ട്രീയ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല അത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പായി നല്‍കുകയും ചെയ്തതിലൂടെ  ഔദ്യോഗിക സ്ഥാനവും അദ്ധ്യാപകന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്. നേരത്തെയും ഈ അദ്ധ്യാപകന്‍ അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ 2018 മെയ് 15ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി നേരിട്ടത്.  

കേരള കേന്ദ്രസര്‍വ്വകലാശാലയെ വിവാദ കേന്ദ്രമാക്കാന്‍ പ്രൊഫസര്‍ നടത്തിയ ഗൂഢനീക്കം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി, സര്‍വ്വകലാശാല വിസി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, യുജിസി അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്നാണ് അടിയന്തര അന്വേഷണത്തിന്‌യുജിസി സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്‍കിയത്.

Tags: kasargodUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.