Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തുടര്‍ ഭരണമോ, ഭരണമാറ്റമോ? എന്‍ഡിഎ തീരുമാനിക്കണം

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 10, 2021, 05:00 am IST
inMain Article

ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണത്തിന് കോടികളാണ് ചെലവഴിച്ചത്. ആദ്യമൊക്കെ എതിര്‍കക്ഷികളും പൊതുജനങ്ങളും പകച്ചുനിന്നിട്ടുണ്ട്. മറുമരുന്നുമായി എന്‍ഡിഎയും യുഡിഎഫും വന്നതോടെ പ്രചാരണരംഗം മാറി. കേള്‍ക്കുന്ന ഉറപ്പ് വെറുപ്പാണ് ഉണ്ടാക്കിയത്. ഭരണമാറ്റം എന്ന പ്രതീക്ഷ ജനിപ്പിച്ചില്ലെങ്കിലും കാര്യമത്ര പന്തിയല്ലെന്ന തോന്നലാണ് വോട്ടര്‍മാരില്‍ ഉണ്ടാക്കിയത്.

തുടര്‍ഭരണം ഉറപ്പാക്കാന്‍ പറഞ്ഞ ന്യായങ്ങളുടെ നിജസ്ഥിതി മെല്ലെ മെല്ലെ സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാന്‍  നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത ഒട്ടേറെ നടപടികളില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന്റെ ഉറപ്പ്. 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിയാന്‍ സംവിധാനമുണ്ടാക്കി. അതില്‍ മൂന്നേകാല്‍കോടി മലയാളികളും പെടുമെന്നുമാത്രം. അതിന്റെ പേരില്‍ കേരളത്തില്‍ ഉയര്‍ന്ന തള്ള് പൊളിഞ്ഞ് പാളീസായി. പച്ചനുണ പറയുന്നതിനും അത് സമര്‍ത്ഥമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിനുള്ള മിടുക്ക് ഒന്നുവേറെ തന്നെയാണല്ലോ.

കേരളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ തീവണ്ടി തയ്യാറാക്കിയത് പിണറായി വിജയനെന്ന് പറയിപ്പിച്ചവരല്ലെ ഇവര്‍. ഓര്‍മ്മയില്ലേ ധര്‍മ്മടം മണ്ഡലത്തിലെ ചെമ്പിലോട്ടെ കാര്യം. ആ പഞ്ചായത്തില്‍ നിന്നും തിരിച്ചുപോകുന്ന തൊഴിലാളികള്‍ക്കായി ഒരു യാത്രയയപ്പ് സമ്മേളനം. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍. പഞ്ചായത്ത് ഭരണ സമിതിക്കാര്‍ മാത്രമല്ല, സിപിഎം നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് തുടക്കത്തിലെ പറഞ്ഞു. ”നിങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിത്തന്നത് പിണറായി സര്‍ക്കാര്‍. തീവണ്ടി ഒരുക്കിത്തന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നാട്ടിലെത്തി വോട്ട് (ലോക്‌സഭാ തെരഞ്ഞെടുപ്പ്) ചെയ്യുമ്പോള്‍ നമ്മുടെ ചിഹ്നം മറക്കണ്ട”. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട. ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണഭയം മൂലം ഓടിയെത്തിയവരോടായിരുന്നു ഈ ഓത്ത്. കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് തിരിച്ചുപോയവരാരും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ ഇറങ്ങുന്നില്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ചെയ്ത വോട്ടുകളെല്ലാം ഉടമസ്ഥരെ കാത്ത് രാവും പകലും തടവറയിലാണ്. പെട്ടി തുറക്കുമ്പോഴറിയാം കാര്യങ്ങള്‍ കരുതിയപോലെയല്ലെന്ന്. തുടര്‍ഭരണമോ, ഭരണമാറ്റമോ? അത് തീരുമാനിക്കാനുള്ള അവസരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കാണ് ഉണ്ടാകാന്‍ പോകുന്നത്. നരേന്ദ്രമോദി നയിക്കുന്ന ഭരണം കേന്ദ്രത്തിലെന്നപോലെ എന്‍ഡിഎ നിയന്ത്രിക്കുന്ന ഭരണം കേരളത്തിലും എന്ന് ജനങ്ങള്‍ വോട്ടിടും മുന്‍പ് തീരുമാനിച്ചതാണ്. ഇരുമുന്നണിക്കും ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്ന് തീര്‍ച്ച. ബോധ്യമാകുന്ന പ്രകടനപത്രികയും പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളും എന്‍ഡിഎയ്‌ക്ക് ഉണ്ട്. പരിചയസമ്പന്നരുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ട്. ചോദിക്കുന്ന പലരും ചോരയില്‍ പോലും ഓടാതിരുന്നപ്പോള്‍ വയലിലും വരമ്പത്തും കാമ്പസ്സുകളിലും ഓടിക്കളിച്ചവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും. 40 ഓളം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരവുമുണ്ട്. എന്തും സംഭവിക്കാം. ഇത് 2021 ആണ്. മൂന്നുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എന്‍ഡിഎ അംഗങ്ങള്‍ കയറിവരും. ഈ നേട്ടം ലോട്ടറിയടിച്ചതൊന്നുമല്ല. ക്രമാനുഗതമായ നേട്ടമാണിത്. 12 വര്‍ഷം മുമ്പ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് നല്‍കിയ ബിജെപി ഇപ്പോള്‍ അങ്ങിനെയല്ല.

എന്‍ഡിഎയുടെ നേട്ടം ഇരുമുന്നണികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്കലാപ്പുമുണ്ട്. അത് തന്നെയാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രതികരണങ്ങള്‍, അതിനിഷ്ഠൂരമായ അതിക്രമങ്ങള്‍.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെങ്കില്‍ കാസര്‍കോഡ് ബിജെപി നേതാവിനെ വെട്ടി. കഴക്കൂട്ടത്തും കാട്ടാക്കടയിലും വീടുകയറി അക്രമം പോലും നടന്നു. തിരുവനന്തപുരത്ത് എസ്ഡിപിഐ വോട്ട് യുഡിഎഫിന് നല്‍കിയെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നേമത്ത് സിപിഎമ്മിന് വോട്ടുനല്‍കിയെന്ന പ്രസ്താവന വന്നു.  

രണ്ടുമുന്നണികളും തരംപോലെ വര്‍ഗീയ ഭീകരസംഘടനകളെ വിനിയോഗിക്കുന്നു. പകല്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തനം. രാത്രി എസ്ഡിപിഐയുടെ ഭീകര ക്യാമ്പില്‍. അക്കൂട്ടത്തില്‍പ്പെട്ടവരല്ലേ കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നില്‍. പ്രതികളെ പിടികൂടാത്തതും അതുകൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ?

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021മറുപുറം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.