Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ കൊലവിളി വീണ്ടും

കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
inEditorial

തുടര്‍ഭരണം തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാവാം, പോളിങ് കഴിയുന്നതിനു മുന്‍പു തന്നെ വിവിധ ജില്ലകളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബേറിലും ആക്രമണത്തിലും ഒരു മുസ്ലിം ലീഗു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും, സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും, പിടിയിലായിട്ടുള്ളത് സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനു രാഷ്‌ട്രീയമില്ലെന്ന പതിവു വായ്‌ത്താരിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. അതേസമയം, കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ട പെരിയ മോഡല്‍ കൊലപാതകമാണ് പാനൂരില്‍ നടന്നതും. ഒരാള്‍ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നുമാത്രം. പെരിയയിലേതുപോലെ സംഘടിതമായ ആക്രമണമാണ് പാനൂരില്‍ നടന്നതും.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം കാട്ടായിക്കോണത്തെ അക്രമം കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശത്ത് പോളിങ് അവസാനിക്കുന്നതിനു മുന്‍പുതന്നെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോളിങ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്നതിനായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  സ്ഥാനാര്‍ത്ഥിയായ കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം വിവാദമായതോടെ സിപിഎം തോല്‍വി മണത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പ്രചാരണം തടസ്സപ്പെടുത്താനും സിപിഎം അക്രമം നടത്തുകയുണ്ടായി. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍കോട്ടും യുവമോര്‍ച്ച നേതാവിനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ആറന്മുളയിലെ ബിജെപി പ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി. ആലപ്പുഴ ജില്ലയിലെ കായംകുളത്തും ഹരിപ്പാട്ടും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് അക്രമവും. തങ്ങളുടെ തട്ടകത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമം അഴിച്ചുവിടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഉള്‍പ്പെടെ പലയിടങ്ങളിലും മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച് കള്ളവോട്ടു ചെയ്യലും ബൂത്ത് പിടുത്തവും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും സിപിഎമ്മുകാര്‍ അക്രമകാരികളാവുന്നു. ജയിച്ചാലുള്ള ആവേശവും തോറ്റാലുള്ള അമര്‍ഷവും അവര്‍ പ്രകടിപ്പിക്കുന്നത് രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടായിരിക്കും. പലപ്പോഴും ഹീനമായ കൊലപാതകങ്ങള്‍ വരെ നടത്തും. ഒരു തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയതിന്റെ അടുത്ത ദിവസമാണല്ലോ കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ മൃഗീയമായി കൊലചെയ്തത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ പൈശാചികമായി കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. ഇക്കൂട്ടരുടെ രക്തദാഹം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍.  പൊതുപ്രവര്‍ത്തനത്തില്‍ ഹിംസയ്‌ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്തണം. ഇതിനായി ജനങ്ങള്‍ രാഷ്‌ട്രീയഭേദമെന്യേ പ്രതികരിച്ചേ മതിയാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.