Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രവര്‍ത്തകരുടെ ഇടപെടല്‍; ഇരട്ടവോട്ട് സംഘം കുടുങ്ങി

കോമ്പയാര്‍ പട്ടത്തിമുക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം. വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ എന്തോ ദ്രാവകം ഉപയോഗിച്ച് വോട്ട് ചെയ്തത് മായ്‌ക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ ദ്രാവക കുപ്പിയും പഞ്ഞിയും വലിച്ചെറിഞ്ഞു. ഇതോടെ ഇവരുടെ വാഹനം തടയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 06:12 pm IST
in Kerala

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഉടുമ്പന്‍ചോലയില്‍ വീണ്ടും വിവാദമുയര്‍ത്തി ഇരട്ടവോട്ട്. കേരളത്തില്‍ വോട്ട് ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന 12 അംഗ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇവര്‍ക്കെതിരെ കേസെടുത്ത് കരുതല്‍ തടങ്കലിലാക്കി.

കോമ്പയാര്‍ പട്ടത്തിമുക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം. വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ എന്തോ ദ്രാവകം ഉപയോഗിച്ച് വോട്ട് ചെയ്തത് മായ്‌ക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ ദ്രാവക കുപ്പിയും പഞ്ഞിയും വലിച്ചെറിഞ്ഞു. ഇതോടെ ഇവരുടെ വാഹനം തടയുകയായിരുന്നു.

സംസ്ഥാനത്ത് വോട്ട് ചെയ്തശേഷം ഇരട്ടവോട്ട് ചെയ്യുന്നതിനായി അതിര്‍ത്തി കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സംഘം. എട്ട് വനിതകളും, ഡ്രൈവറടക്കം നാല് പുരുഷന്‍മാരുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കരുതല്‍ തടങ്കലിലാക്കിയത്. മരണ വീട്ടില്‍ പോകാനായി എത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.

അതേ സമയം സംഘത്തിലെ എല്ലാവരും വോട്ട് ചെയ്ത ശേഷം മഷി മായിച്ച് കളഞ്ഞിരുന്നതായും തമിഴ്നാട്ടിലേക്ക് ഇരട്ടവോട്ട് ചെയ്യാനായാണ് പോകുന്നതെന്ന് വ്യക്തമായതായും നെടുങ്കണ്ടം എസ്എച്ച്ഒ സുരേഷ് പറഞ്ഞു. സിആര്‍പിസി 151 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചതിന് ശേഷം ഇവരെ വിട്ടയച്ചു.

മഷി മായ്‌ക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ കുപ്പിയും പഞ്ഞിയും ബിജെപി പ്രവര്‍ത്തകര്‍ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. സംഭവത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങളാണ് ഇരു സംഘങ്ങളും തടഞ്ഞത്.

ഇതേസമയം 50 പേര്‍ രാമക്കല്‍മെട്ട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രണ്ട് വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. ചതുരംഗപാറ വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച എട്ടു പേരെ കേന്ദ്ര സേനയും പോലീസും മടക്കി അയച്ചു.  

കമ്പംമെട്ടില്‍ കേന്ദ്രസേന, ഇടുക്കി എസ്പി, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് നടന്നത്. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് അതിര്‍ത്തിയിലെത്തിയ നിരവധി വാഹനങ്ങളാണ് തടഞ്ഞത്. കഴിഞ്ഞ തവണ ഇത്തരത്തില്‍ പോലീസ് ആളുകളെ തടഞ്ഞെങ്കിലും ഇടത് നേതാക്കളെത്തി മോചിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമായതോടെ നിരവധി പേരാണ് ഇത്തരത്തിലെത്തി തിരിച്ച് പോയത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

India

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

India

ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം : തൃണമൂൽ കോൺഗ്രസ് എംഎൽഎ ദിലീപ് മണ്ഡലിനെ ബംഗാൾ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.