Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മത്സ്യ സമ്പത്ത് വിദേശ കമ്പനിക്ക് തീറെഴുതാന്‍ നോക്കിയ ഇടത് സര്‍ക്കാരിന്റെ ആഴക്കടല്‍ക്കൊള്ള

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഫയല്‍ കണ്ടതും ക്‌ളിഫ് ഹൗസല്‍ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചര്‍ച്ച നടത്തിയതും ഉള്‍പ്പടെയുള്ളവയുടെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നതോടെ സര്‍ക്കാര്‍ കുരുക്കിലായി. ഒടുവില്‍ എല്ലാ കരാറും റദ്ദാക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 06:34 pm IST
in Article

കേരളത്തിന്റെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക്  തീറെഴുതിക്കൊടുക്കാനുള്ള 5000 കോടിയുടെ പദ്ധതി. 400 അത്യാധുനിക ട്രോളറുകളും 5 കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ടു വരെ അരിച്ചു വാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനായിരുന്നു പദ്ധതി.  ഇത് നടപ്പായിരുന്നെങ്കില്‍ നമ്മുടെ  മത്സ്യസമ്പത്ത് അപ്പാടെ മൂന്നോ നാലോ വര്‍ഷം കൊണ്ട് കൊള്ളയടിക്കപ്പെടുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ നിത്യപ്പട്ടിണിയിലാവുകയും  കേരളീയരുടെ ഇഷ്ടവിഭവമായ മത്സ്യം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.  

ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി എന്ന അമേരിക്കന്‍ കുത്തക കമ്പനിയുമായി  നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കമായത്. അടുത്ത വര്‍ഷം സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ ഇതിന് വേണ്ടി മാറ്റം വരുത്തുകയും 2020 ഫെബ്രുവരി 28 ന്  കൊച്ചിയിലെ ആഗോള നിക്ഷേപക സംരംഭമായ അസന്റില്‍ വച്ച്  സംസ്ഥാന സര്‍ക്കാരും  ഇഎംസിസിയും ഇതിനുള്ള ഇതിനുള്ള ധാരണാ പത്രത്തില്‍ ഒപ്പു വയ്‌ക്കുകയും ചെയ്തു. ഇതനുസരിച്ച് 2020 ഒക്ടോബര്‍ 3 ന് ഈ ഈ കമ്പനിക്ക് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍  4 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ 400 ട്രോളറുകളും 5 മദര്‍ഷിപ്പുകളും 7 തുറമുഖങ്ങള്‍ക്കുമായുള്ള  ഉപധാരണാ പത്രത്തില്‍  കേരളാ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ടു. 2021 ഫെബ്രുവരി 11 ന് ഈ പദ്ധതി അവസാനമായി മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ മന്ത്രി ഇ.പി.ജയരാജന് സമര്‍പ്പിക്കപ്പെട്ടു. അത് മന്ത്രിസഭയിലെത്തുന്നതിനിടിയലാണ് കൊള്ള പുറത്തുവരുന്നത്.  പ്രതിപക്ഷ നേതാവിന് മാനസിക നില തെറ്റി എന്നാണ് ഈ കൊള്ള പുറത്തു കൊണ്ടു വന്നപ്പോള്‍ ഫഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞത്.  

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഫയല്‍ കണ്ടതും ക്‌ളിഫ് ഹൗസല്‍ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചര്‍ച്ച നടത്തിയതും ഉള്‍പ്പടെയുള്ളവയുടെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നതോടെ സര്‍ക്കാര്‍ കുരുക്കിലായി. ഒടുവില്‍ എല്ലാ കരാറും റദ്ദാക്കേണ്ടി വന്നു.

Tags: എല്‍ഡിഎഫ്‌കടൽcpimFisheriesMercykutty Amma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.