Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംബിഎയ്‌ക്ക് 1.25 ലക്ഷം, ബിടെക് 50,000ന്; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ മോഡേണ്‍ ഗ്രൂപ്പില്‍ തെരച്ചില്‍, 1.6 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഭാരതീയ ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ ഡോ. യാക്കബ് മാര്‍ ഗ്രിഗോറിയസ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2015ലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 01:17 pm IST
in Kerala

കൊല്ലം : വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍. മോഡേണ്‍ ഗ്രൂപ്പ്  ഉടമ ജെയിംസ് ജോര്‍ജിന്റെ സ്ഥാപനങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇവരുടെ എട്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 1.6 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.  

ഭാരതീയ ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ ഡോ. യാക്കബ് മാര്‍ ഗ്രിഗോറിയസ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2015ലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യ സീമ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് കൊല്ലം കടപ്പാക്കട മോഡേണ്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവില്‍ ബിടെക്, എംബിഎ സര്‍ട്ടിഫിക്കറ്റ് എന്നിവ പണം വാങ്ങി നല്‍കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊട്ടേക്കാട് സ്വദേശിനിയായ സീനത്തും മുമ്പ് പോലീസ് പിടിയിലായിട്ടുണ്ട്.

രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തി വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സ്ഥാപന ഉടമകള്‍ക്ക് ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുണ്ട്.  

എംബിഎ മുതല്‍ ബിടെക് വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. എംബിഎ സര്‍ട്ടിഫിക്കറ്റിന് 1.25 ലക്ഷവും ബിടെക്കിന് 50,000 രൂപവീതവുമാണ് ഇവര്‍ വാങ്ങിയിരുന്നത്. ഐടിസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 8000 രൂപയാണ്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കും 50,000ന് മുകളിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിനൊപ്പം ആവശ്യക്കാര്‍ക്ക് മാര്‍ക്ക് ലിസ്റ്റുകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.  

ദല്‍ഹി കേന്ദ്രീകരിച്ച് പ്രിന്റ് ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഒരു മാഫിയ തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജെയിംസിന് ബെംഗളൂരുവിലും ബന്ധങ്ങളുണ്ട്. അവിടന്ന് കൊരിയര്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചിരുന്നത്. ജെയിംസിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.  

Tags: ഇഡിപരിശോധനkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.