Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയില്‍ രോഹിംഗ്യകളുടെ സാന്നിധ്യം ക്രമസമാധാനത്തിനും സുരക്ഷയ്‌ക്കും ഹാനികരമെന്ന് വിഎച്ച്പി

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം അനധികൃത നുഴഞ്ഞുകയറ്റക്കാരായ രോഹിംഗ്യ സമുദായത്തിലെ 40,000 പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ കണ്‍വീനര്‍ വിനോദ് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ എണ്ണം ലക്ഷക്കണക്കിന് വരുമെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 07:45 pm IST
in India

ഛണ്ഡീഗഡ്: രോഹിംഗ്യ സമുദായത്തിന്റെ ജനസംഖ്യ ഹരിയാനയില്‍ ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ആശങ്ക. രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും രോഹിംഗ്യകളുടെ സാന്നിധ്യം വളരുകയാണെന്നും ഇത് രാജ്യത്തെ സുരക്ഷയ്‌ക്കും ക്രമാസമാധാനത്തിനും ഭീഷണിയാണെന്നും വിശ്വഹിന്ദു പരിഷത്ത് പറയുന്നു.  

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം അനധികൃത നുഴഞ്ഞുകയറ്റക്കാരായ രോഹിംഗ്യ സമുദായത്തിലെ 40,000 പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ കണ്‍വീനര്‍ വിനോദ് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ എണ്ണം ലക്ഷക്കണക്കിന് വരുമെന്ന് പറയപ്പെടുന്നു. ജമ്മുകശ്മീര്‍, ഹൈദരാബാദ്, യുപി, രാജസ്ഥാന്‍ , ദല്‍ഹി എന്‍സിആര്‍, ഹരിയാന എന്നിവിടങ്ങളിലാണ് ഇവരുടെ സാന്നിധ്യമുള്ളതെന്നും അതിന് മതിയായ തെളിവുകളുണ്ടെന്നും വിശ്വഹിന്ദുപരിഷത്ത് പറയുന്നു.

ഹരിയാനയിലെ മേവത് പ്രദേശത്ത് 600 മുതല്‍ 700 വരെ രോഹിംഗ്യ കുടുംബങ്ങള്‍ താമസിക്കുന്നതായി ബന്‍സാല്‍ പറഞ്ഞു. ഇവര്‍ അഭയാര്‍ത്ഥികളെപ്പോലെ ചെറിയ ചെറിയ സംഘങ്ങളായി ചേരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇവരെ കൃത്യമായി കണ്ടെത്തി സംസ്ഥാനത്ത് നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. മേവത്ത് പ്രദേശത്തുള്ള ഒരു കൂട്ടം ആളുകള്‍ ഇവര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നതിനാല്‍ രോഹിംഗ്യകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രോഹിംഗ്യകുടുംബങ്ങള്‍ അഭയാര്‍ത്ഥികളായാണ് ഹരിയാനയില്‍ എത്തിയത്. അവര്‍ രണ്ട് വര്‍ഷം മുമ്പ് 200 താല്‍ക്കാലിക കുടിലുകളിലായാണ് താമസിച്ചുവന്നിരുന്നത്. പിന്നീട് ഒരു ദുരൂഹസാഹചര്യത്തില്‍ ഈ കുടിലുകള്‍ക്ക് തീപിടിച്ചു. പകരം ഹരിയാന സര്‍ക്കാര്‍ ഇവര്‍ക്ക് വീടുകള്‍ വച്ചുനല്‍കുമെന്ന പ്രതീക്ഷയോടെയായിരുന്നു ഈ ഗൂഢനീക്കം. എന്നാല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ സത്യം കണ്ടുപിടിക്കുകയും ഈ കുടുംബങ്ങള്‍ ക്രമേണ മറ്റ് ജില്ലകളിലേക്ക് ചെറിയ സംഘങ്ങളായി മാറിപ്പോവുകയും ചെയ്തു.

ഇപ്പോഴും മേവത്ത് പ്രദേശത്തെ ചേരികളില്‍  2000 രോഹിംഗ്യകള്‍ താമസിക്കുന്നതായി വിശ്വഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരീന്ദര്‍ ജെയിന്‍ പറഞ്ഞു. മറ്റു രോഹിംഗ്യകള്‍ ഫരീദാബാദ്, ഗുരുഗ്രാം, യമുനാനഗര്‍ ജില്ലകളിലേക്ക് മാറി. എല്ലാവര്‍ക്കും വ്യാജമായി എടുത്ത ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഉള്ളതിനാല്‍ രോഹിംഗ്യ കുടുംബക്കാരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വക്താവ് പറയുന്നു.

2008ലാണ് രോഹിംഗ്യകള്‍ ഇന്ത്യയില്‍ എത്തിയത്. അവര്‍ ദല്‍ഹിയിലെ പിന്നോക്കപ്രദേശങ്ങളില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു. എന്നാല്‍ വിശ്വഹിന്ദുപരിഷത്ത് ഇവര്‍ക്കെതിരെ പ്രചരണം തുടങ്ങിയതോടെ അവര്‍ ദല്‍ഹി വിട്ട് ഹരിയാനയിലെ മേവത്തിലേക്ക് മാറി.

Tags: ലോസംസ്ഥാനവിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌rohingyaRohingya Muslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

India

റോഹിംഗ്യകൾക്കെതിരെ പരാമർശം നടത്തി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഇടതുപക്ഷ പ്രവർത്തകർ ; ഒറ്റക്കെട്ടായി ജഡ്ജിമാർ

India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ചുവന്ന പരവതാനി വിരിക്കണോ ? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.