Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രം; അരചനും ദേവിക്കും ‘അരിയിട്ടു വാഴ്ച’

'നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരമാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ അരിയിട്ടു വാഴ്ച. വര്‍ഷം തോറും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ടു വാഴ്ച നടത്തണം എന്നാണ് ആചാരം. '

രാജു എം. by രാജു എം.
Mar 19, 2021, 04:59 pm IST
in Samskriti

നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്‍തുടര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ  അരിയിട്ടു വാഴ്ച ചടങ്ങ്.  തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവാറാട്ട്കാവ് ദേവി. മകരക്കൊയ്‌ത്തിലെ പുന്നെല്ലരി താന്ത്രിക ചടങ്ങുകള്‍ക്കൊടുവില്‍ ദേവിക്കും തുടര്‍ന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.  

തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനിയാണ് അരിയിട്ടുവാഴ്ച ചടങ്ങിനെത്തുക. എല്ലാ വര്‍ഷവും മകരം ഒന്‍പതിന് അരിയിട്ടു വാഴ്ച നടക്കുന്നു. ആചാരത്തിനപ്പുറം ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചടങ്ങു കൂടിയാണിത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുപുറമെ തിരുവിതാംകൂര്‍ രാജസ്ഥാനി ഉടവാളേന്തി ജനങ്ങള്‍ക്കുമുന്നില്‍ വരുന്നത് തിരുവാറാട്ടുകാവിലാണ്. വിള സംരക്ഷിക്കുന്ന ദേവിക്കും രാജ്യഭാരം ഏല്‍ക്കുന്ന രാജാവിനും മകരക്കൊയ്‌ത്തിന്റെ ആദ്യ വിള സമര്‍പ്പിക്കുന്നു. മകരം ഒന്നിന് ആരംഭിക്കുന്ന ചടങ്ങിന് അകമ്പടിയായി ദിവസവും കളമെഴുത്തും പാട്ടും നടത്തിവരുന്നു. ഒന്‍പതാം ദിവസമാണ് അരിയിട്ടു വാഴ്ച നടക്കുന്നത്. 

കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടിനുള്ളിലാണ് തിരുവാറാട്ട്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങള്‍ കെട്ടിനുള്ളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പടെ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം ജനിച്ച് വളര്‍ന്നത് കൊല്ലമ്പുഴ കൊട്ടാരത്തിലാണ്. ഏകദേശം പത്തേക്കറില്‍ കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.

എഡി 1305ല്‍ വേണാട്ടരചന്‍ കോലത്ത്‌നാട്ടില്‍ നിന്നും കുമാരിമാരെ ദത്തെടുത്തു ആറ്റിങ്ങലില്‍ പടിയേറ്റം നടത്തി. വേണാട് സ്വരൂപത്തിലേക്ക് എത്തിയ കുമാരിമാര്‍ക്ക് ആരാധന നടത്തുന്നതിനായ് കണ്ണൂര്‍ മാടായിയിലെ തിരുവര്‍ക്കാട് ദേവിയെ നാന്ദകം വാളില്‍ ആവാഹിച്ച് കോയിക്കലിന് സമീപം കുടിയിരുത്തി. 1307ലാണ് തിരുവാറാട്ട്കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത്. വാമനപുരം ആറിന്റെ കരയിലുള്ള ചെറിയ കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം. ചതുര്‍ബാഹുരൂപത്തില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവീരൂപമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ ചുമരില്‍ ദുര്‍ഗ, ഗണപതി, മഹാദേവന്‍, നരസിംഹമൂര്‍ത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, കല്‍ക്കി, വേതാളവാഹനത്തില്‍ ഭദ്രകാളി മുതലായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാ കൊല്ലവും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ട് വാഴ്ച നടത്തണം എന്നാണ് ആചാരം. കഴിയാതെ വന്നാല്‍ ദേവിയുടെ നടയില്‍ പ്രായശ്ചിത്തമായി കാണിക്ക നല്‍കണം. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയ്‌ക്കും രാജവംശത്തിന്റെ ശ്രേയസ്സിനുമായാണ് അരിയിട്ടു വാഴ്ച നടത്തി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.