Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രന്റെ കുടിലബുദ്ധിയില്‍ ജയസിംഹന് അന്ത്യം

പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന് വിഷംകൊടുത്തു എന്ന കാരണം പറഞ്ഞ് മുന്‍ശി ഉദയരാജയെ കൊല്ലാനായിരുന്നു കീര്‍ത്തിസിംഹന്റെ ഉദ്ദേശ്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 18, 2021, 10:09 pm IST
inSamskriti

ഇതുകൊണ്ട് ജയസിംഹന്റെ മനസ്സില്‍ മാരകമായ മുറിവേറ്റു. ദുഃഖിതനായ ജയസിംഹന്‍ വടക്കോട്ടേക്ക് പുറപ്പെട്ടു. ഔറംഗസേബിന്റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു. ജയസിംഹനെ വധിക്കാനുള്ള തന്ത്രം മെനഞ്ഞു. ജയസിംഹന്റെ പുത്രനായ കീര്‍ത്തിസിംഹനെ സിംഹാസനാരൂഢനാക്കാം എന്ന് പ്രലോഭിപ്പിച്ച് ബ്രാഹ്മണപുരിയില്‍ വെച്ച് മകനെക്കൊണ്ട് അച്ഛന് വിഷം കൊടുപ്പിച്ചു. ജയസിംഹന്‍ മരിച്ചു.  

പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന് വിഷംകൊടുത്തു എന്ന കാരണം പറഞ്ഞ് മുന്‍ശി ഉദയരാജയെ കൊല്ലാനായിരുന്നു കീര്‍ത്തിസിംഹന്റെ ഉദ്ദേശ്യം. കീര്‍ത്തിസിംഹ നില്‍നിന്നും രക്ഷപ്പെടാന്‍ മുന്‍ശി ഇസ്ലാം മതം സ്വീകരിച്ചു. ഈ തീരുമാനം ഉദയരാജയുടെ രക്ഷാകവചമായി. ബാദശാഹയുടെ മതം സ്വീകരിച്ചയാളിനെ കൊല്ലാനുള്ള ധൈര്യം ആര്‍ക്ക്? കീര്‍ത്തിസിംഹന്‍ തല്‍ക്കാലം ശാന്തനായി.  

ഏതുവരെ ഹിന്ദുധര്‍മത്തില്‍ നില്‍ക്കുന്നുവോ അതുവരെ ഹിന്ദുക്കളുടെ ഇടയില്‍ ശത്രുത്വം നിലനിന്നു. എന്നാല്‍ എപ്പൊഴാണോ ഇസ്ലാം മതം സ്വീകരിക്കുന്നത് അതോടെ വൈര്യവും അവസാനിച്ചു ഇതായിരുന്നു അന്നത്തെ ഹിന്ദു സമാജത്തിന്റെ സ്ഥിതി.

മിര്‍ഝാ രാജാ ജയസിംഹന്റെ മരണവൃത്താന്തം ഇതാണ്. ആ ജീവനം ഏകനിഷ്ഠ സേവകനായി സമര്‍ത്ഥമായും, ഉത്സാഹത്തോടെയും ഔറംഗസേബിന്റെ സേവനം ചെയ്തതിന്റെ ഫലം. പാപകൃത്യം വളരെ അധികം ചെയ്താല്‍ അതിന്റെ ഫലം ആ ജന്മത്തില്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

രാമസിംഹന്റെയും നേതാജിയുടെയും ജയസിംഹന്റെയും മേലെ പ്രതികാര നടപടി സ്വീകരിച്ചെങ്കിലും ഔറംഗസേബിന് മനശ്ശാന്തി ലഭിച്ചില്ല. ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ശിവാജി കാണിച്ച അദ്ഭുതകരമായ സാഹസം കാരണം, ലോകത്തിന്റെ മുന്നില്‍ ഔറംഗസേബിന്റെ പ്രതിഭയും യശസും എന്നെന്നേക്കുമായി കളങ്കപ്പെട്ടിരുന്നു. ഈ സംഭവം ഓരോ നിമിഷവും ശൂലംകൊണ്ട് കുത്തുന്നതുപോലെ ഔറംഗസേബിന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ശിവാജിയുടെ മരണാനന്തരം മഹാരാഷ്‌ട്രക്കാരുടെ മേല്‍ ആക്രമണം നടത്താനായി ഔറംഗസേബ് സ്വയം ദക്ഷിണത്തില്‍ വന്നു. ഇദ്ദേഹത്തിന്റെ ജീവിതാന്ത്യകാലത്ത് എഴുതിയ ഒരു കത്തില്‍ (അത് അദ്ദേഹത്തിന്റെ മരണപത്രമായിരുന്നു) പറയുന്നു, രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഒരു തരി പോലും അശ്രദ്ധ പാടില്ല, അങ്ങനെ സംഭവിച്ചാല്‍ അത് വലിയ അനര്‍ത്ഥത്തിനു കാരണമാകും, അതിന് എന്റെ തന്നെ ഉദാഹരണം എടുക്കാം, ആ പാപിയായ ശിവാജി ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ഇടവന്നതുകൊണ്ടാണ് ആജീവനാന്തം എനിക്ക് ഈ യുദ്ധക്കളത്തില്‍ തന്നെ കഴിയേണ്ടിവന്നത് എന്ന്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.