Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സച്ചിന്‍ വാസേയുടെ വീടിന് മുന്നിലെ സിസിടിവി മുംബൈ പൊലീസ് ടീം നീക്കം ചെയ്തതായി എന്‍ഐഎ കണ്ടെത്തി

സച്ചിന്‍ വാസേ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും ഫിബ്രവരി 27ന് അവിടെ നിന്നും മുംബൈ പൊലീസിലെ ഒരു സംഘം വന്ന് നീക്കം ചെയ്തതായി എന്‍ ഐഎ കണ്ടെത്തുകയായിരുന്നു. ഇതിന് തെളിവായി മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ഖാസി എഴുതിയ കത്തും എന്‍ ഐഎ പിടിച്ചെടുത്തിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Mar 16, 2021, 04:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ:മുകേഷ് അംബാനിയുടെ ആഡംബര വസതിയ്‌ക്ക് മുമ്പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ എത്തിച്ചതില്‍ പങ്കാളിയായതിന് അറസ്റ്റിലായ മുംബൈ പൊലീസിലെ ഓഫീസര്‍ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുംബൈ പൊലീസ് സംഘം പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മുംബൈ പൊലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഏതാനും പൊലീസുകാരാണ് സച്ചിന്‍ വാസേയ്‌ക്കെതിരായ തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തിയത്.

സച്ചിന്‍ വാസേ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും ഫിബ്രവരി 27ന് അവിടെ നിന്നും മുംബൈ പൊലീസിലെ ഒരു സംഘം വന്ന് നീക്കം ചെയ്തതായി എന്‍ ഐഎ കണ്ടെത്തുകയായിരുന്നു. ഇതിന് തെളിവായി മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ഖാസി എഴുതിയ കത്തും എന്‍ ഐഎ പിടിച്ചെടുത്തിട്ടുണ്ട്. സച്ചിന്‍ വാസേ താമസിച്ച ഹൗസിംഗ് കോളനിയിലെ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും നിക്കാന്‍ ഹൗസിംഗ് കോളനി സെക്രട്ടറിയോട് അപേക്ഷിക്കുന്ന റിയാസ് ഖാസി എഴുതിയ കത്താണ് എന്‍ ഐഎ കണ്ടെത്തിയത്.  

അതായത് സ്‌ഫോടകവസ്തുക്കള്‍ വെച്ച എസ് യുവി സച്ചിന്‍ വാസേയുടെ വീട്ടില്‍ ഫിബ്രവരി 25 വരെ ഉണ്ടായിരുന്നു എന്നാണ് എന്‍ഐഎയുടെ അനുമാനം. ഈ തെളിവ് നശിപ്പിക്കാനായിരുന്നു മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ പൊലീസ് സംഘത്തിന്റെ ശ്രമം. ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് എസ് യുവി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ഇപ്പോള്‍ റിയാസ് ഖാസിയെ എന്‍ ഐഎ ചോദ്യം ചെയ്തുവരികയാണ്. എസ് യുവിയുടെ ഉടമയായ മന്‍സുഖ് ഹിരന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അന്വേഷണച്ചുമതല എന്‍ ഐഎ ഏറ്റെടുത്തത്. താനെയിലെ ഒരു കടലിടുക്കിലാണ് ഇദ്ദേഹത്തിന്റെ ജഡം കണ്ടെത്തിയത്. പിന്നീട് ഹിരന്റെ ഭാര്യയാണ് സച്ചിന്‍ വാസെയാണ് ഭര്‍ത്താവിനെ കൊന്നതെന്ന ആരോപണവുമായി രംഗത്ത് വന്നത്. നേരത്തെ ആന്‍റി ടെററിസം യൂണിറ്റ് ചോദ്യം ചെയ്തപ്പോഴൊന്നും മന്‍സുഖ് ഹിരന്റെ ഉടമസ്ഥതയിലുള്ള എസ് യുവിയാണ് മുകേഷ് അംബാനിയുടെ വീട്ടില്‍ കണ്ടെത്തിയതെന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് എന്‍ ഐഎ ചോദ്യം ചെയ്യലില്‍ വാസേ എല്ലാം സമ്മതിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി മാര്‍ച്ച് 25 വരെ വാസെയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ എന്‍ ഐഎയ്‌ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.

ഇത്രയും വലിയ ഒരു കുറ്റം ചെയ്ത സച്ചിന്‍ വാസെയെ സഹായിക്കാന്‍ മുംബൈ പൊലീസിലെ ചിലര്‍ ഉണ്ടെന്ന് കണ്ടെത്തല്‍ ‍ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ അംബാനിയുടെ വീടിന് മുന്‍പില്‍ ബോംബ് വെക്കാനുള്ള പദ്ധതിയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ശിവസേനയുടെ പങ്കാണ് കുറെശ്ശേയായി മറനീക്കി പുറത്തുവരുന്നത്. സച്ചിന്‍ വാസേയുടെ അടുത്ത സുഹൃത്തായ ഗോപിനാഥ ഗൗഡയെന്ന ശിവസേന നേതാവിന്റെ വീടിന്റെ പരിസരത്തിലാണ് കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ മൊബൈല്‍ അവസാനമായി റേഞ്ച് കാണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: കേസ്എൻ‌ഐ‌എപോലീസ്Ncpമുംബൈ പൊലീസ്Shiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ്, ചാക്കോയുടെ കളി കാര്യമായോ?

Kerala

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രാജി വച്ചു

Kerala

മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ

Kerala

പിണറായി വഴങ്ങിയില്ല, മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies