Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണം: ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്ന് സിപിഎമ്മിന്റെ വ്യാജ പ്രചരണം, പിന്നിൽ വിശ്വാസികളുടെ വോട്ട്

ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 11:02 am IST
in Kasargod

കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം സൈബര്‍ സഖാക്കള്‍ വ്യാപകമായ ഒരു പ്രചരണം അടിച്ചു വിടുന്നു. കാസര്‍കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡികളില്‍ വ്യാജ പ്രചരണം അടിച്ചു വിടുന്നത്. 2019 മാര്‍ച്ച് 8 മുതല്‍ 16 വരെയാണ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠയും അഷ്ടബന്ധ ബ്രഹ്മ കലശം നടന്നത്.  

4 കോടി 50ലക്ഷം രൂപയാണ് ക്ഷേത്ര ഗോപുര നിര്‍മ്മാണം, ക്ഷേത്രം, അഷ്ടബന്ധബ്രഹ്മ കലശം, പുന:പ്രതിഷ്ഠാ തുടങ്ങിയവയ്‌ക്ക് ചെലവായത്. ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.  

മല്ലികാര്‍ജുന ക്ഷേത്രം കേരളത്തില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങില്‍ ഒന്നാണ്. 1984ല്‍ അഷ്ടബന്ധബ്രഹ്മകലശം നടന്നത്. 30 വര്‍ഷത്തിന് ശേഷം നടന്ന ദേവപ്രശ്‌നത്തില്‍ ക്ഷേത്രം പൂര്‍ണമായും നവീകരിച്ച് പുന:പ്രതിഷ്ഠാ അഷ്ടബന്ധബ്രഹ്മ കലശം നടത്തണമെന്ന് കണ്ടിരുന്നു. ഇതുവരെ ദേവസ്വം ബോര്‍ഡ് ക്ഷേത്ര നവീകരണത്തിന് വേണ്ടി തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളെ ഉള്‍കൊള്ളിച്ചുകൊണ്ട് 2015ല്‍ ജനകീയ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രതിഷ്ഠാ ഉത്സവസമയങ്ങളില്‍ ഹന്ദു സംഘടനാ നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശശികല ടീച്ചര്‍, കല്ലട്ക്ക പ്രഭാകരഭട്ട് തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.  

സാംസാരിക സമ്മേളനങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിട്ട് ഒരാളും ക്ഷേത്രത്തില്‍ വരാന്‍ തയ്യാറായിരുന്നില്ല. ജീര്‍ണോദ്ധാരണ സമിതിയുടെ അധ്യക്ഷന്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് ഡോ.അനന്ത കാമത്ത,് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ജന.സെക്രട്ടറിയും, സി.വി.പൊതുവാളിന്റെയും നേതൃത്വത്തില്‍ കാസര്‍കോട്ടേയും കര്‍ണാടകയിലേയും ഹിന്ദു വിശ്വസികളെ നേരില്‍ കണ്ടും വീടുകള്‍ തോറും കയറി ഇറങ്ങി പണം സമാഹരിച്ചാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തിയത്.

നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും സഹകരിക്കാന്‍ തയ്യാറാവാത്ത സിപിഎം വ്യാജ പ്രചരണവുമായി രംഗത്ത് വരുന്നത് വിശ്വാസികളുടെ വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വികസന പരമായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

Tags: Mallikarjuna Templekasargodcpmദേവസ്വം ബോര്‍ഡ്Renovation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.