Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുന്ദേല്‍ഖണ്ഡിന് മോചനം

തന്റെ മഹത്വാകാംക്ഷയുള്ള എല്ലാവരും ഛത്രസാലിനെപ്പോലെ പരാക്രമിയായ ഒരു ഹിന്ദു രാജാവിനെ കിട്ടിയാല്‍, തന്റെ സേനയിലെ ഒരു സര്‍ദാറാക്കി വെക്കുകയേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
in Samskriti

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖം സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക. അങ്ങനെയാവരുത്. താങ്കള്‍ സ്വതന്ത്രരാജാവായി നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. താങ്കളുടെ വിജയത്തിന്റെ ആരവം ഏറെ വൈകാതെ എന്റെ ചെവിയില്‍ എത്തുമാറാകട്ടെ.

ശിവാജിയുടെ ഓരോ വാക്കും വിദ്യുത് പ്രവാഹം പോലെ ഛത്രസാലിന്റെ നാഡിഞരമ്പുകളില്‍ സ്പൂര്‍ത്തി ഉണര്‍ത്തി. ബുന്ദേല്‍ഖണ്ഡിനെ സ്വതന്ത്രമാക്കുമെന്ന് അദ്ദേഹം ഭീഷ്മ പ്രതിജ്ഞ ചെയ്തു. ശിവാജിയുടെ അനുഗ്രഹം വാങ്ങി, അദ്ദേഹത്തിന്റെ അനുമതിയോടെ ഛത്രസാല്‍ ബുന്ദേല്‍ഖണ്ഡിലേക്ക് തിരിച്ചുപോയി.

ഏറെ വൈകാതെ ഛത്രസാല്‍ ശിവാജിയുടെ ആജ്ഞയനുസരിച്ച് അതുലനീയമായ പരാക്രമത്തിലൂടെ ബുന്ദേല്‍ഖണ്ഡിനെ സ്വതന്ത്രമാക്കി. ഛത്രസാലിനെപ്പറ്റി ഭൂഷണ കവി പറഞ്ഞു-യമുന മുതല്‍ നര്‍മദ വരെയും, ചമ്പല്‍ മുതല്‍ ടാസ്‌വരേയും ഛത്രസാലിന്റെ അപ്രതീക്ഷിതമായ തേജസ്സ് വ്യാപ്തമായിരുന്നു. ഛത്രസാല്‍ വൃദ്ധനായപ്പോള്‍ മഹമ്മദ് ബങ്കാശാഹ ബുന്ദേല്‍ ഖണ്ഡിനെ ആക്രമിച്ചു. ഛത്രസാല്‍ പേശ്വ ബാലാജി ബാജിറാവു ബല്ലാഡിന്റെ സഹായം തേടി. ബാജിറാവു മഹമ്മദ് ബങ്കശാഹയെ അടിച്ചമര്‍ത്തി ബുന്ദേല്‍ ഖണ്ഡിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തി.

തന്റെ മഹത്വാകാംക്ഷയുള്ള എല്ലാവരും ഛത്രസാലിനെപ്പോലെ പരാക്രമിയായ ഒരു ഹിന്ദു രാജാവിനെ കിട്ടിയാല്‍, തന്റെ സേനയിലെ ഒരു സര്‍ദാറാക്കി വെക്കുകയേയുള്ളൂ. എന്നാല്‍ വിശാലമായ രാഷ്‌ട്രദൃഷ്ടിയുള്ള ശിവാജി ഛത്രസാലിന് ഉത്കൃഷ്ടമായ പ്രേരണ കൊടുത്ത് അയയ്‌ക്കുകയാണ് ചെയ്തത്. അക്കാലത്ത് ശിവാജിയുടെ അധീനതയിലുണ്ടായിരുന്ന രാജ്യം വളരെ ചെറുതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ദൃഷ്ടി മുഴുവന്‍ ഹിന്ദുസ്ഥാനവും വ്യാപിച്ചു നില്‍ക്കുന്നതായിരുന്നു.

സ്വരാജ്യത്തിന്റെ സൈനികര്‍ ഓരോന്നായി കോട്ടകള്‍ നിരന്തരം പിടിച്ചെടുത്തുകൊണ്ടിരിക്കയായിരുന്നു. എന്നാല്‍ ജഞ്ജീര്‍കോട്ടയെ അനക്കാന്‍ സാധിച്ചിട്ടില്ല. പതിനഞ്ച് ദിവസങ്ങളായി മറാഠാ നായകന്മാര്‍ ജഞ്ജീരകോട്ട പിടിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കയായിരുന്നു. മുന്‍പൊരിക്കല്‍ ആക്രമണം നടത്തി ജഞ്ജീരയ്‌ക്കു ചുറ്റുമുള്ള പ്രദേശങ്ങളും ഏഴ് കോട്ടകളും പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. വായയില്‍ കൊണ്ടുപോയ ചോറുരുള ചുണ്ടിന്റെ അടുത്ത് വെച്ച് നിലംപതിച്ചതുപോലെ അവസാന നിമിഷം ജഞ്ജീരകോട്ട പിടിവിട്ടുപോയി. ഇപ്പോള്‍ സ്വയം ശിവാജി പുറപ്പെട്ടിരിക്കയാണ്. രാജഗഡില്‍നിന്നും പുറപ്പെട്ട് ആറ് മൈല്‍ അകലെ സൈനിക ശിബിരം സ്ഥാപിച്ചു. എന്നാല്‍ അവിടുന്ന്  നാല്‍പ്പത് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ദണ്ഡരാജപുരം കോട്ടയില്‍ രാത്രിയില്‍ ജഞ്ജീരലെ സിദ്ദി കാസീം ഒളിച്ചുകടന്നു. കോട്ടയില്‍ ഹോളി ഉത്സവം ആഘോഷിച്ചുകൊണ്ടിരുന്ന മറാഠാ സൈനികര്‍ യാദൃച്ഛികമായി വന്ന കരാള ശത്രുക്കളെ കണ്ടു പരിഭ്രമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

Kerala

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

പുതിയ വാര്‍ത്തകള്‍

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.