Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. ജയരാജന് സീറ്റ് നല്‍കാത്തതില്‍ സിപിഎമ്മില്‍ അസ്വാരസ്യം പടരുന്നു; ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎമ്മിന്റെ താക്കീത്

ഈ അമര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിണറായിയുടെ ആധിപത്യത്തിനെതിരായ ചോദ്യങ്ങളായി നിറയുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി. ജയരാജന് വേണ്ടി അരലക്ഷത്തിലേറെ അംഗങ്ങളുള്ള പി.ജെ. ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പൊട്ടിത്തെറിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2021, 08:22 pm IST
in Kerala

തിരുവനന്തപുരം: പി. ജയരാജന് സീറ്റ് നല്‍കാത്തതിലുള്ള അസ്വാരസ്യം സിപിഎമ്മിനുള്ളില്‍ പടര്‍ന്നുപിടിക്കുന്നു. ഒപ്പം ലോക്‌സഭയില്‍ മത്സരിച്ച എം.ബി.രാജേഷിനും പി. രാജീവിനും കെ.എന്‍. ബാലഗോപാലനും സീറ്റുനല്‍കിയ തീരുമാനത്തിനെതിരെയും അമര്‍ഷം പുകയുകയാണ്.

ഈ അമര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിണറായിയുടെ ആധിപത്യത്തിനെതിരായ ചോദ്യങ്ങളായി നിറയുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി. ജയരാജന് വേണ്ടി അരലക്ഷത്തിലേറെ അംഗങ്ങളുള്ള പി.ജെ. ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പൊട്ടിത്തെറിക്കുകയാണ്. പോരാളി ഷാജി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സമൂഹമാധ്യമപേജുകളിലും പരസ്യവിമര്‍ശനം ഉയരുന്നു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് പി. ജയരാജനുള്ളത്. പാര്‍ട്ടി ബന്ധുക്കള്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ നോക്കാം:

‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാള്‍ വരും. അവിടെ മുതല്‍ പിജെ (പി ജയരാജന്‍) കാലം തുടങ്ങും. അന്ന് ഞാന്‍ പാര്‍ട്ടിയിലേക്ക് വന്ന് വീണ്ടും ചെങ്കൊടിയേന്തും’.

‘ഒരു കമ്മ്യൂണിസ്റ്റുകാരി എന്ന നിലയില്‍ എനിക്ക് സങ്കടം തോന്നിയ നിമിഷം. സ്വന്തം ജീവനും ജീവിതവും വരെ പാര്‍ട്ടിക്ക് ദാനം ചെയ്ത സഖാവിനെ പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞുപോയി’

‘പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് വരെ സീറ്റ് താലത്തില്‍വെച്ച് നീട്ടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ പണയം വച്ചുപോരാടിയ സഖാവ് പി ജയരാജന് എന്തുകൊണ്ട് സീറ്റില്ല?’

‘ഇപ്പോള്‍ പുറത്തുവരുന്ന സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് പാര്‍ലമെന്റില്‍ മത്സരിച്ചു തോറ്റ, ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിക്കാത്ത ബാലഗോപാലന്‍ നായര്‍ക്കും രാജീവ് നായര്‍ക്കും സീറ്റുണ്ട്. പാലക്കാട്ട് രാജേഷ് നായര്‍ക്കും സീറ്റുണ്ട്’.

ഇതിനിടെ ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ്‌കൗണ്‍സിലിലെ സ്ഥാനം രാജിവെച്ച എന്‍.ധീരജ്കുമാറിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സിപിഎം പള്ളിക്കുന്ന ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ ധീരജ് കുമാറിനെതിരെ പാര്‍ട്ടി ആരോപിച്ചിരിക്കുന്ന കുറ്റം.

Tags: പാര്‍ട്ടിcpimഎ. വിജയ രാഘവന്‍P. Jayarajanപി.ജെ. ആര്‍മി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.