Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു’

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. 'ഗഡ് ആലാ, പണ് സിംഹ് ഗേലാ' (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്‌ക്ക് സിംഹദുര്‍ഗം എന്ന് പുനഃനാമകരണം ചെയ്തു സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു) 1670 ഫെബ്രുവരി 24 ന് ശിവാജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാം ജനിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 06:58 pm IST
in Samskriti

ശിവാജി പ്രീതിയോടെ മനസ്സുകൊണ്ട് തന്റെ താനയെ ആലിംഗനം ചെയ്തു. ശിവാജി താനാജിയുടെ പ്രതീക്ഷയിലായിരുന്നു. ആഗ്രയില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സ്വരാജ്യ വിസ്താരത്തിന്റെ പുതിയ പരമ്പരയില്‍ താനാജി അര്‍പ്പിച്ച ഒന്നാമത്തെ നവകുസുമമായിരുന്നു ‘കൊണ്ഡാണകോട്ട.’. പ്രാണപ്രിയനായ സ്‌നേഹിതന്റെ ദര്‍ശനത്തിനും അദ്ദേഹത്തെ സ്വാഗതം ചെയ്യാനും രാജേയുടെ മനസ്സ് വ്യാകുലപ്പെട്ടിരിക്കയായിരുന്നു. അപ്പോഴേക്കും കൊണ്ഡാണ കോട്ടയില്‍നിന്നും ദൂതന്‍ വന്നു. അതോടൊപ്പം ഹൃദയ വിദാരകമായ ആ വാര്‍ത്തയും-താനാജി പോയി!! വീണ്ടും തിരിച്ചുവരാന്‍ സാധിക്കാത്തിടത്തേക്ക് പോയി!! ഒരു കോട്ട കൈവന്നപ്പോള്‍ മറ്റൊരു കോട്ട കൈവിട്ടുപോയി, എന്ന വാക്കുകള്‍ ശിവാജിയുടെ മുഖത്തുനിന്ന് പുറപ്പെട്ടു.

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. ‘ഗഡ് ആലാ, പണ് സിംഹ് ഗേലാ’ (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്‌ക്ക് സിംഹദുര്‍ഗം എന്ന് പുനഃനാമകരണം ചെയ്തു സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു) 1670 ഫെബ്രുവരി 24 ന് ശിവാജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാം ജനിച്ചു.

ഔറംഗസേബിന് പ്രതിദിനം പുതിയ വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ന് ശിവരാജേ ഇവിടെ വന്നു. അവിടെ ആക്രമിച്ചു ആ കോട്ട ജയിച്ചു കീഴടക്കി. ഇങ്ങനെ വാര്‍ത്തകളുടെ പ്രവാഹമായിരുന്നു.  

പുരന്ദര്‍, കല്യാണ്‍, ലോഹദുര്‍ഗ് എന്നിങ്ങനെ ഓരോന്നായി കോട്ടകള്‍ സ്വരാജ്യത്തിന്റെ നിയന്ത്രണത്തിലായി. ശിവാജീ രാജേ സ്വയം മുപ്പതിനായിരം സൈനികരുമായി ഒരു വിജയയാത്ര നടത്തി. നാലു മാസത്തിനകം ഇരുപത്തിയേഴ് കോട്ടകള്‍ കീഴടക്കി. എല്ലാ കോട്ടകളുടേയും രക്ഷണം, ഭരണവ്യവസ്ഥ മുതലായവ വ്യവസ്ഥാപിതമായി നടത്താനായി വ്യവഹാരകുശലനും വ്യവസ്ഥാ ദുരന്ധരനുമായ നീലോപന്ത് സോനദേവനെ ശിവാജി നിയോഗിച്ചു.

എന്നാല്‍ ഒരു യോദ്ധാവായിരുന്ന സോനദേവന് ആ ജോലി ഇഷ്ടമായിരുന്നില്ല. പരാക്രമം കാണിക്കേണ്ട കാലത്ത് മുറിക്കുള്ളിലിരുന്ന് കത്തെഴുതിക്കൊണ്ടിരിക്കുവാന്‍ എങ്ങനെ സാധിക്കും. കുറച്ചുസമയത്തേക്ക് മനസ് വിക്ഷി

പ്തമായി. പഴയപോലെ ബാഹുബലം കാണിക്കാനുള്ള അവസരം തനിക്കുണ്ടാകണമെന്നദ്ദേഹം ആഗ്രഹിച്ചു. ശിവാജിയോട് ചോദിക്കുകയും ചെയ്തു. രണ്ടു കാര്യങ്ങളുടേയും മഹത്വം സമാനമാണ്. കോട്ടകള്‍ കീഴടക്കി മുന്നേറുന്നതുപോലെതന്നെ അവിടുത്തെ ഭരണവ്യവസ്ഥയും സുരക്ഷാ വ്യവസ്ഥയും മഹത്വപൂര്‍ണമാണ്. സ്വരാജ്യത്തിന്റെ ദൃഷ്ടിയില്‍ ഒന്നിനൊന്ന് അത്യന്തം മഹത്വപൂര്‍ണമാണ്. ശിവാജിയുടെ മറുപടിയില്‍, മനസ്സമാധാനം കിട്ടിയ സോനദേവ്ജി കയ്യിലിരുന്ന വാള്‍ താഴെവച്ച് പേന കൈയിലെടുത്തു. ലക്ഷ്യത്തിന്റെ അനുഷ്ഠാനത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല. നേതാവിന്റെ ആജ്ഞ ആനന്ദത്തോടെ ശിരസാ വഹിക്കുകയാണ് വേണ്ടത്. അനുശാസനവും സംയമനവുമുള്ള ധ്യേയനിഷ്ഠരായ രാജ്യസേവകരാണ് അതിഭയങ്കരമായ വിപരീത പരിതസ്ഥിതിയിലും സ്വരാജ്യ സ്ഥാപനം സാധ്യമാക്കിയത്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.