Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന നേതാവിന്റെ ബന്ധുവായ.ശന്തനു മുലുകിന് ടൂള്‍കിറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ബോംബെ കോടതി

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 10:28 pm IST
in India

മുംബൈ: രാജ്യത്ത് പ്രകോപനമുണ്ടാക്കാനുദ്ദേശിച്ച് കര്‍ഷകസമരത്തെ അനുകൂലിച്ചുള്ള ടൂള്‍കിറ്റ് ഖാലിസ്ഥാന്‍ വാദികളുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കേസില്‍ ശിവസേന നേതാവിന്റെ ബന്ധുവായ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവായി.  പത്ത് ദിവസത്തേയ്‌ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശന്തനു ഇപ്പോഴും ഒളിവിലാണ്.  

കേസില്‍ മറ്റൊരു പ്രതിയായ മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും.  

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു. ജനവരി 26ലെ റിപ്പബ്‌ളിക് ദിനത്തിലെ അക്രമസംഭവങ്ങളിലും ശന്തനു മുലുകും സന്നിഹിതനായിരുന്നുവെന്നും ദല്‍ഹി പൊലീസ് പറയുന്നു. ഗുഡാലോചനയ്‌ക്ക് പിന്നില്‍ അനിതാ ലാല്‍ എന്ന സ്ത്രീയും പങ്കെടുത്തതായി പറയപ്പെടുന്നു.

മഹാരാഷ്‌ട്രയിലെ ബീഡ് സ്വദേശിയാണ് ശന്തനു മുലുക്. ശന്തനുവും മലയാളി അഭിഭാഷക നികിത ജേക്കബും ടൂള്‍കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നേതാവുമായി കൂടിയാലോചന നടത്തിയതായും തെളിഞ്ഞു. ശന്തനു മുലുക്കും നികിത ജേക്കബ്ബും ഒളിവിലാണ്. ശന്തനുവും നികിത ജേക്കബ്ബും ബെംഗളൂരുവിലെ ദിഷ രവിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്. അറസ്റ്റിലായ ദിഷ രവിയെ ചോദ്യം ചെയ്തപ്പോഴാണ് നികിത ജേക്കബ്, ശന്തനു എന്നിവരെക്കുറിച്ച് ദല്‍ഹി പൊലീസിന് അറിവ് ലഭിച്ചത്. ഇമെയില്‍ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടുള്‍കിറ്റിന്റെ സ്രഷ്ടാവെന്നും ബാക്കിയുള്ളവര്‍ എല്ലാം എഡിറ്റര്‍മാരാണെന്നും ദല്‍ഹി പൊലീസിലെ സൈബര്‍ സെല്ലിന്റെ ജോയിന്‍റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ഇതില്‍ ശന്തനു മുലുക് ബിഡിലെ ശിവസേന ജില്ല പ്രമുഖ് സച്ചിന്‍ മുലുകിന്റെ ബന്ധുവാണ്. ശന്തനു മുലുക് പരിസ്ഥിതി വാദിയാണെന്നും കര്‍ഷകസമരത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്നുമായിരുന്നു സച്ചിന്‍ മുലുക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദല്‍ഹി പൊലീസ് ഫിബ്രവരി 12ന് ശന്തനുവിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഒരു സംഘം പൊലീസുകാര്‍ ബീഡില്‍ ശന്തനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ‘ അവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തി. രണ്ട് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അവര്‍ മാന്യരായിരുന്നു. അവന്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന കാര്യം പറഞ്ഞു,’ ശന്തനുവിന്റെ അച്ഛന്‍ ശിവ്‌ലാല്‍ മുലുക് പറഞ്ഞു.

Tags: courtജാമ്യംശിവസേനദിഷ രവിശന്തനുനികിത ജേക്കബ്ശന്തനു മുലുക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.