Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുപാശത്തില്‍ നിന്ന് മോചനം

ഏറെ ദിവസങ്ങളിങ്ങനെ കൊട്ടകളുടെ വരവ് പോക്ക് അനുവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊട്ടകളില്‍ മധുരപലഹാരങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് കാവല്‍ക്കാര്‍ക്ക് ബോധ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 05:00 am IST
inSamskriti

മോഹന കണ്ണന്‍

കവീന്ദ്ര പരമാനന്ദ് ആഗ്രയില്‍നിന്നും പോകുന്ന സമയത്ത് ശിവാജി തന്റെ കൈയിലുണ്ടായിരുന്ന അമൂല്യവസ്തുക്കള്‍ മുത്തുകളും രത്‌നങ്ങളും ആനകളെയും കുതിരകളെയും ദാനമായി നല്‍കി. പുണ്യം നേടി ആരോഗ്യലാഭത്തിനായിക്കൊണ്ട്.

ഏറെ ദിവസങ്ങളിങ്ങനെ കൊട്ടകളുടെ വരവ് പോക്ക് അനുവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊട്ടകളില്‍ മധുരപലഹാരങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് കാവല്‍ക്കാര്‍ക്ക് ബോധ്യപ്പെട്ടു.  

ശിവാജിയുടെ ആരോഗ്യവും കുറച്ചു മെച്ചപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ തലേലെഴുത്ത് എന്നല്ലേ പറയേണ്ടതുള്ളൂ, രാജേ വീണ്ടും രോഗപീഡിതനായി. പ്രമുഖരായ വൈദ്യന്മാര്‍ വന്നു ഉപചാരങ്ങള്‍ പലതും ചെയ്തു. നീരാജി പന്ത്, ദത്താജി പന്ത് പല കാര്യങ്ങള്‍ക്കായി  പുറത്തേക്കും തിരിച്ചും വന്നുപോയ്‌ക്കൊണ്ടിരുന്നു.  

അവസാനം ഒരു ദിവസം അവര്‍ പല കാര്യങ്ങള്‍ക്കായി പുറത്തുപോയി. എന്നാല്‍ തിരിച്ചുവന്നില്ല. എല്ലാവരും എവിടേക്കോ അപ്രത്യക്ഷരായി. രണ്ട് ദിവസം കഴിഞ്ഞു. 1666 ആഗസ്റ്റ് 16 ന്റെ സൂര്യനുദിച്ചു. ശിവാജി അഖണ്ഡമായി ഭവാനീസ്മരണത്തിലേര്‍പ്പെട്ടിരിക്കയാണ്. ഹുസേന്‍ഖാന്റെ ഭവനനിര്‍മാണം പൂര്‍ത്തിയായി. 18-ാം തീയതി യമപുരിയില്‍ ശിവാജിയെ എത്തിക്കാനായിരുന്നു ഔറംഗസേബിന്റെ തീരുമാനം. 17-ാം തീയതി ഹിന്ദുരാഷ്‌ട്രത്തിന്റെ, സ്വരാജ്യത്തിന്റെ ജീവന്മരണ പോരാട്ടത്തിന്റെ നിര്‍ണായക ദിവസമായിരുന്നു.

മദാരിമേത്തരെന്ന ബാലന്‍ ശിവാജിയുടെ കാല്‍ തിരുമ്മിക്കൊണ്ടിരിക്കയായിരുന്നു. ഒന്‍പത് വയസ്സുകാരനായ സംഭാജി വളരെയധികം ജാഗരൂകനായി പെരുമാറുന്നുണ്ടായിരുന്നു. ശിവാജിയുടെ മകനല്ലെ അവന്‍! ഉച്ചയായി പോളാദഖാന്‍ വന്നു ശിവാജിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ഏതാനും മണിക്കൂര്‍ മാത്രം ശിവാജി ജീവിക്കുമായിരിക്കും എന്നു തോന്നി. ചുറ്റുമിരുന്നവര്‍ അന്തിമ നിമിഷങ്ങളെണ്ണുന്നതുപോലെ ദുഃഖത്തിലാണ്ടിരിക്കുകയാണ്. താമസിയാതെ ശിവാജി മരിക്കുമെന്ന് നിശ്ചയിച്ച് ഖാന്‍ തിരിച്ചുപോയി.

എന്നത്തെപോലെ അന്നും കൊട്ടകള്‍ വന്നു. കട്ടിലില്‍ രോഗബാധിതനായി കിടന്ന രാജേ പെട്ടെന്നെഴുന്നേറ്റ് കൊട്ടയില്‍ കയറിക്കിടന്നു. മറ്റൊന്നില്‍ സംഭാജിയും. അത്യധികം മാനസിക സമ്മര്‍ദ്ദത്തിന്റെ അവസരമായിരുന്നു അത്. ആരുടെയെങ്കിലും ദൃഷ്ടിയില്‍പ്പെട്ടാല്‍…?

ശിവാജി ധരിച്ചിരുന്ന വജ്രമോതിരം ഊരി ഹിരോജി ഫര്‍ജിന്റെ വിരലിലിട്ടു. കൊട്ടകളില്‍ മധുരപലഹാരങ്ങള്‍ നിറച്ചു. കൊട്ടകളുടെ മൂടി അടച്ചു. എല്ലാം മിനിറ്റുകള്‍ വെച്ചു നടന്നു. ഇനിയങ്ങോട്ടെല്ലാം ഭവാനിയുടെ കരങ്ങളിലാണ്.

പെട്ടെന്ന് ശിവാജിയുടെ സ്ഥാനത്ത് ഹിരോജി കട്ടിലില്‍ പുതച്ചുകിടന്നു. മോതിരമിട്ട കൈ പുറത്തിട്ടിരുന്നു.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.