Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുപാശത്തില്‍ നിന്ന് മോചനം

ഏറെ ദിവസങ്ങളിങ്ങനെ കൊട്ടകളുടെ വരവ് പോക്ക് അനുവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊട്ടകളില്‍ മധുരപലഹാരങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് കാവല്‍ക്കാര്‍ക്ക് ബോധ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍

കവീന്ദ്ര പരമാനന്ദ് ആഗ്രയില്‍നിന്നും പോകുന്ന സമയത്ത് ശിവാജി തന്റെ കൈയിലുണ്ടായിരുന്ന അമൂല്യവസ്തുക്കള്‍ മുത്തുകളും രത്‌നങ്ങളും ആനകളെയും കുതിരകളെയും ദാനമായി നല്‍കി. പുണ്യം നേടി ആരോഗ്യലാഭത്തിനായിക്കൊണ്ട്.

ഏറെ ദിവസങ്ങളിങ്ങനെ കൊട്ടകളുടെ വരവ് പോക്ക് അനുവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊട്ടകളില്‍ മധുരപലഹാരങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് കാവല്‍ക്കാര്‍ക്ക് ബോധ്യപ്പെട്ടു.  

ശിവാജിയുടെ ആരോഗ്യവും കുറച്ചു മെച്ചപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ തലേലെഴുത്ത് എന്നല്ലേ പറയേണ്ടതുള്ളൂ, രാജേ വീണ്ടും രോഗപീഡിതനായി. പ്രമുഖരായ വൈദ്യന്മാര്‍ വന്നു ഉപചാരങ്ങള്‍ പലതും ചെയ്തു. നീരാജി പന്ത്, ദത്താജി പന്ത് പല കാര്യങ്ങള്‍ക്കായി  പുറത്തേക്കും തിരിച്ചും വന്നുപോയ്‌ക്കൊണ്ടിരുന്നു.  

അവസാനം ഒരു ദിവസം അവര്‍ പല കാര്യങ്ങള്‍ക്കായി പുറത്തുപോയി. എന്നാല്‍ തിരിച്ചുവന്നില്ല. എല്ലാവരും എവിടേക്കോ അപ്രത്യക്ഷരായി. രണ്ട് ദിവസം കഴിഞ്ഞു. 1666 ആഗസ്റ്റ് 16 ന്റെ സൂര്യനുദിച്ചു. ശിവാജി അഖണ്ഡമായി ഭവാനീസ്മരണത്തിലേര്‍പ്പെട്ടിരിക്കയാണ്. ഹുസേന്‍ഖാന്റെ ഭവനനിര്‍മാണം പൂര്‍ത്തിയായി. 18-ാം തീയതി യമപുരിയില്‍ ശിവാജിയെ എത്തിക്കാനായിരുന്നു ഔറംഗസേബിന്റെ തീരുമാനം. 17-ാം തീയതി ഹിന്ദുരാഷ്‌ട്രത്തിന്റെ, സ്വരാജ്യത്തിന്റെ ജീവന്മരണ പോരാട്ടത്തിന്റെ നിര്‍ണായക ദിവസമായിരുന്നു.

മദാരിമേത്തരെന്ന ബാലന്‍ ശിവാജിയുടെ കാല്‍ തിരുമ്മിക്കൊണ്ടിരിക്കയായിരുന്നു. ഒന്‍പത് വയസ്സുകാരനായ സംഭാജി വളരെയധികം ജാഗരൂകനായി പെരുമാറുന്നുണ്ടായിരുന്നു. ശിവാജിയുടെ മകനല്ലെ അവന്‍! ഉച്ചയായി പോളാദഖാന്‍ വന്നു ശിവാജിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ഏതാനും മണിക്കൂര്‍ മാത്രം ശിവാജി ജീവിക്കുമായിരിക്കും എന്നു തോന്നി. ചുറ്റുമിരുന്നവര്‍ അന്തിമ നിമിഷങ്ങളെണ്ണുന്നതുപോലെ ദുഃഖത്തിലാണ്ടിരിക്കുകയാണ്. താമസിയാതെ ശിവാജി മരിക്കുമെന്ന് നിശ്ചയിച്ച് ഖാന്‍ തിരിച്ചുപോയി.

എന്നത്തെപോലെ അന്നും കൊട്ടകള്‍ വന്നു. കട്ടിലില്‍ രോഗബാധിതനായി കിടന്ന രാജേ പെട്ടെന്നെഴുന്നേറ്റ് കൊട്ടയില്‍ കയറിക്കിടന്നു. മറ്റൊന്നില്‍ സംഭാജിയും. അത്യധികം മാനസിക സമ്മര്‍ദ്ദത്തിന്റെ അവസരമായിരുന്നു അത്. ആരുടെയെങ്കിലും ദൃഷ്ടിയില്‍പ്പെട്ടാല്‍…?

ശിവാജി ധരിച്ചിരുന്ന വജ്രമോതിരം ഊരി ഹിരോജി ഫര്‍ജിന്റെ വിരലിലിട്ടു. കൊട്ടകളില്‍ മധുരപലഹാരങ്ങള്‍ നിറച്ചു. കൊട്ടകളുടെ മൂടി അടച്ചു. എല്ലാം മിനിറ്റുകള്‍ വെച്ചു നടന്നു. ഇനിയങ്ങോട്ടെല്ലാം ഭവാനിയുടെ കരങ്ങളിലാണ്.

പെട്ടെന്ന് ശിവാജിയുടെ സ്ഥാനത്ത് ഹിരോജി കട്ടിലില്‍ പുതച്ചുകിടന്നു. മോതിരമിട്ട കൈ പുറത്തിട്ടിരുന്നു.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.