Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ‘അദ്ഭുത നാടക കൗശലം’

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:00 am IST
inSamskriti

അങ്ങനെയൊരു ദിവസം അവിചാരിതമായി ശിവാജി അസ്വസ്ഥനായി. ചുമയായിരുന്നു തുടക്കത്തില്‍.   പിന്നീട്  വയറു വേദന ആരംഭിച്ചു. നഗരത്തിലെ വൈദ്യന്മാര്‍ വന്നു പരിശോധിച്ചു. അവര്‍ മരുന്നുകള്‍ നല്‍കി. ശിവാജിയുടെ അനാരോഗ്യ വിഷയം രാമസിംഹനും പോളാദഖാനും വജീരും മറ്റ് സൈനിക പ്രമുഖന്മാരും ബാദശാഹ വരെ അറിഞ്ഞു.  

ദിവസങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ഛിച്ചു. ശിവാജിയുടെ അദ്ഭുത നാടക കൗശലം കണ്ട് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ വരെ ആശ്ചര്യപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് പോളാദഖാന്‍ വന്നു നോക്കുന്നുണ്ടായിരുന്നു. രാജേയെ ശുശ്രൂഷിക്കാന്‍ 16 വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. മദാരിമേഹത്തര്‍ എന്നു പേരായ മുസ്ലിം ബാലനായിരുന്നു അത്. ശിവാജിയോട് അപാര ഭക്തിയായിരുന്നു ആ ബാലന്, അവന്‍ വളരെ സമര്‍ത്ഥനായിരുന്നു. രാജഗഡില്‍ നിന്നും ശിവാജിക്കൊപ്പം കൊണ്ടുവന്നതായിരുന്നു ആ ബാലനെ.

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. അതിന്റെ ഭാഗമായി ഫക്കീര്‍മാര്‍ക്കും നിര്‍ധനര്‍ക്കും ബ്രാഹ്മണര്‍ക്കും നഗരപ്രമുഖന്മാര്‍ക്കും മറ്റ് സ്‌നേഹിതര്‍ക്കും ഈശ്വരന്റെ പേരില്‍ മധുര പ്രസാദ വിതരണം ചെയ്യാന്‍ നിശ്ചയിച്ചു. അവരുടെ ആശീര്‍വാദംകൊണ്ടുള്ള പുണ്യഫലത്തിന്റെ ബലത്തില്‍ ആരോഗ്യം തിരിച്ചുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.

രാമസിംഹനും സശ്രദ്ധം സഹകരിച്ചു. രണ്ടുപേര്‍ ചേര്‍ന്ന് ദണ്ഡയില്‍ കൊണ്ടുപോകാവുന്ന വിധം വലിയ കൊട്ടകള്‍ കൊണ്ടുവന്നു. ആ കൊട്ടകള്‍ കണ്ടു പോളാദഖാന്‍ ചോദിച്ചു ഇതെന്തിനാണ്? കൊട്ടകള്‍ ചുമന്നു വന്നവര്‍ പറഞ്ഞു ശിവാജിയുടെ ആരോഗ്യം വീണ്ടുകിട്ടുന്നതിന് വേണ്ടി ഗ്രാമപ്രമുഖര്‍ക്കും ഫക്കീര്‍മാര്‍ക്കും കൊടുക്കാനുള്ള മധുര പലഹാരങ്ങള്‍ കൊണ്ടുപോകാനുള്ളതാണെന്ന് പറഞ്ഞു. പോളാദഖാന്‍ സമ്മതിച്ചു. ഔറംഗസേബും വിവരം അറിഞ്ഞു. കൂടതന്ത്രജ്ഞനായ അയാള്‍ക്കും സംശയം തോന്നിയില്ല. അവസാന നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് ഇയാള്‍, അതുകൊണ്ട് ദാനകര്‍മങ്ങള്‍ നടക്കട്ടെ എന്ന് പോളാദഖാനും ചിന്തിച്ചു.

ശിവാജിയുടെ പുണ്യാര്‍ജനത്തിനുള്ള ദാനകര്‍മങ്ങള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. ആ ചൂരല്‍ കൊട്ടകളുടെ ആകാരം വലുപ്പം കൂടിയതായിരുന്നു. അതിന്റെ വലുപ്പമനുസരിച്ചിരിക്കും പുണ്യ ഫലപ്രാപ്തിയെന്നു തോന്നും. അതിലെന്തെങ്കിലും കുറവുകള്‍ വന്നാല്‍ അത് പുണ്യപ്രാപ്തിയെ ബാധിക്കും. പോളാദഖാന്‍ കൊട്ടകള്‍ പരിശോധിച്ച് മാത്രമേ അയച്ചിരുന്നുള്ളൂ. പരീക്ഷിച്ചതിനുശേഷമേ പുറത്തുവിട്ടിരുന്നുള്ളൂ.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.