Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ‘അദ്ഭുത നാടക കൗശലം’

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:00 am IST
in Samskriti

അങ്ങനെയൊരു ദിവസം അവിചാരിതമായി ശിവാജി അസ്വസ്ഥനായി. ചുമയായിരുന്നു തുടക്കത്തില്‍.   പിന്നീട്  വയറു വേദന ആരംഭിച്ചു. നഗരത്തിലെ വൈദ്യന്മാര്‍ വന്നു പരിശോധിച്ചു. അവര്‍ മരുന്നുകള്‍ നല്‍കി. ശിവാജിയുടെ അനാരോഗ്യ വിഷയം രാമസിംഹനും പോളാദഖാനും വജീരും മറ്റ് സൈനിക പ്രമുഖന്മാരും ബാദശാഹ വരെ അറിഞ്ഞു.  

ദിവസങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ഛിച്ചു. ശിവാജിയുടെ അദ്ഭുത നാടക കൗശലം കണ്ട് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ വരെ ആശ്ചര്യപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് പോളാദഖാന്‍ വന്നു നോക്കുന്നുണ്ടായിരുന്നു. രാജേയെ ശുശ്രൂഷിക്കാന്‍ 16 വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. മദാരിമേഹത്തര്‍ എന്നു പേരായ മുസ്ലിം ബാലനായിരുന്നു അത്. ശിവാജിയോട് അപാര ഭക്തിയായിരുന്നു ആ ബാലന്, അവന്‍ വളരെ സമര്‍ത്ഥനായിരുന്നു. രാജഗഡില്‍ നിന്നും ശിവാജിക്കൊപ്പം കൊണ്ടുവന്നതായിരുന്നു ആ ബാലനെ.

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. അതിന്റെ ഭാഗമായി ഫക്കീര്‍മാര്‍ക്കും നിര്‍ധനര്‍ക്കും ബ്രാഹ്മണര്‍ക്കും നഗരപ്രമുഖന്മാര്‍ക്കും മറ്റ് സ്‌നേഹിതര്‍ക്കും ഈശ്വരന്റെ പേരില്‍ മധുര പ്രസാദ വിതരണം ചെയ്യാന്‍ നിശ്ചയിച്ചു. അവരുടെ ആശീര്‍വാദംകൊണ്ടുള്ള പുണ്യഫലത്തിന്റെ ബലത്തില്‍ ആരോഗ്യം തിരിച്ചുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.

രാമസിംഹനും സശ്രദ്ധം സഹകരിച്ചു. രണ്ടുപേര്‍ ചേര്‍ന്ന് ദണ്ഡയില്‍ കൊണ്ടുപോകാവുന്ന വിധം വലിയ കൊട്ടകള്‍ കൊണ്ടുവന്നു. ആ കൊട്ടകള്‍ കണ്ടു പോളാദഖാന്‍ ചോദിച്ചു ഇതെന്തിനാണ്? കൊട്ടകള്‍ ചുമന്നു വന്നവര്‍ പറഞ്ഞു ശിവാജിയുടെ ആരോഗ്യം വീണ്ടുകിട്ടുന്നതിന് വേണ്ടി ഗ്രാമപ്രമുഖര്‍ക്കും ഫക്കീര്‍മാര്‍ക്കും കൊടുക്കാനുള്ള മധുര പലഹാരങ്ങള്‍ കൊണ്ടുപോകാനുള്ളതാണെന്ന് പറഞ്ഞു. പോളാദഖാന്‍ സമ്മതിച്ചു. ഔറംഗസേബും വിവരം അറിഞ്ഞു. കൂടതന്ത്രജ്ഞനായ അയാള്‍ക്കും സംശയം തോന്നിയില്ല. അവസാന നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് ഇയാള്‍, അതുകൊണ്ട് ദാനകര്‍മങ്ങള്‍ നടക്കട്ടെ എന്ന് പോളാദഖാനും ചിന്തിച്ചു.

ശിവാജിയുടെ പുണ്യാര്‍ജനത്തിനുള്ള ദാനകര്‍മങ്ങള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. ആ ചൂരല്‍ കൊട്ടകളുടെ ആകാരം വലുപ്പം കൂടിയതായിരുന്നു. അതിന്റെ വലുപ്പമനുസരിച്ചിരിക്കും പുണ്യ ഫലപ്രാപ്തിയെന്നു തോന്നും. അതിലെന്തെങ്കിലും കുറവുകള്‍ വന്നാല്‍ അത് പുണ്യപ്രാപ്തിയെ ബാധിക്കും. പോളാദഖാന്‍ കൊട്ടകള്‍ പരിശോധിച്ച് മാത്രമേ അയച്ചിരുന്നുള്ളൂ. പരീക്ഷിച്ചതിനുശേഷമേ പുറത്തുവിട്ടിരുന്നുള്ളൂ.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.