Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായ-യോഗ പ്രതിച്ഛായ തകര്‍ക്കല്‍:ഖാലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം മോദിയും യോഗിയും?

എന്താണ് ഇന്ത്യയുടെ പ്രതിച്ഛായയായ ചായയും യോഗയും? ചായ എന്ന വാക്ക് മോദിയുമായി പല വിധത്തിലും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന വാക്കാണ്. ഇവിടെ യോഗ എന്ന പദം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക വഴി ഇന്ത്യയിലെ ബിജെപി ഭരണത്തെ തന്നെ അട്ടിമറിക്കുകയാണ് ഈ തീവ്രവദാകളുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 10:42 pm IST
in India

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ വാദികള്‍ തുടങ്ങിവെച്ച സിഖ് തീവ്രവാദ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ മോദിയെയും യോഗിയെയും തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.  

നേരത്തെ ഈ സംഘടന സാമൂഹ്യമാധ്യമങ്ങള്‍ വഴി എന്തൊക്കെയാണ് കാര്‍ഷികസമരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. അതില്‍ കാര്‍ഷിക ബില്‍ ഇല്ലാതാക്കുക എന്നതിനൊപ്പം ഇന്ത്യയുടെ യോഗ- ചായ പ്രതിച്ഛായയെ തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ജനവരി 26ന് ഇന്ത്യയുടെ പ്രതിച്ഛായ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ തകര്‍ക്കാനും ഈ സംഘടന ലക്ഷ്യമാക്കുന്നു. കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ മോ ദലിവാലും കാനഡയില്‍ തന്നെയുള്ള ഖാലിസ്ഥാനെ പിന്തുണയ്‌ക്കുന്ന അനിതാ ലാലും ചേര്‍ന്നാണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയ്‌ക്ക് രൂപം നല്‍കിയത്.

എന്താണ് ഇന്ത്യയുടെ പ്രതിച്ഛായയായ ചായയും യോഗയും? ചായ എന്ന വാക്ക് മോദിയുമായി പല വിധത്തിലും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന വാക്കാണ്. ഒരിയ്‌ക്കല്‍ ഒരു ചായ വില്‍പനക്കാരനായിരുന്നു മോദിയെന്നത് മാത്രമല്ല. മോദിയെ പരിഹസിക്കാന്‍ കൂടി പ്രതിപക്ഷം ഉപയോഗിച്ച പദമാണ് ചായ. മോദിയെ ചായ് വാല എന്ന് വിളിച്ചുള്ള പരിഹാസം മറക്കാറായിട്ടില്ല. ചായ ഇന്ത്യയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉല്‍പന്നമാണെങ്കിലും അതിന്റെ ഇന്ത്യയുടെ പ്രതിച്ഛായയുമായി ഒരു നിലയ്‌ക്കും ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിനര്‍ത്ഥം പോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ വാദസംഘടനയുടെ ലക്ഷ്യം മോദി തന്നെയെന്ന് വേണം കരുതാന്‍.

യോഗ എന്ന വാക്കും മോദിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന പദമാണ്. കാരണം യോഗയെ ലോകമെങ്ങും പ്രചരിപ്പിക്കാന്‍ മോദി നടത്തിയ പരിശ്രമങ്ങള്‍ വലുതാണ്. പക്ഷെ ഇവിടെ യോഗ എന്ന പദം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

ലോകമെങ്ങുമുള്ള സ്വതന്ത്ര വാദികളുടെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണ്. കരുത്തനായ യോഗി തന്നെയാണ് അമിത് ഷായും മോദിയും കഴിഞ്ഞാല്‍ ഇന്ത്യയുടെ നേതാവായി ഉയര്‍ന്ന് വരാന്‍ പോകുന്നത്. അപ്പോള്‍ മോദിയോടൊപ്പം യോഗിയുടെ പ്രതിച്ഛായയും കൂടി തകര്‍ക്കുന്നത് വഴി ഇന്ത്യയെയും ഇന്ത്യയുടെ ബിജെപി സര്‍ക്കാരിനെയും നശിപ്പിക്കാനാണ് ഖാലിസ്ഥാന്‍ വാദികള്‍ ലക്ഷ്യമിടുന്നതെന്ന് വേണം കരുതാന്‍.  

സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വിറ്ററില്‍ പങ്ക് വെച്ച ആദ്യ സന്ദേശത്തിലും പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നല്‍കിയതെന്ന് കരുതപ്പെടുന്ന പോയിന്‍റുകള്‍ തന്നെയാണുള്ളത്. ജനവരി 26ന്റെ സമരവും യോഗ-ചായ എന്ന ഇന്ത്യയുടെ പ്രതിച്ഛായ ആഗോള തലത്തില്‍ തന്നെ തകര്‍ക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അതായത് കര്‍ഷകസമരം വഴി കര്‍ഷകരെ സഹായിക്കലല്ല പകരം   പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും തീവ്രഇസ്ലാമിക ശക്തികളും ഖാലിസ്ഥാന്‍ വാദികളും ചേര്‍ന്ന് ആഗോള തലത്തില്‍ മോദിയെയും യോഗിയെയും തകര്‍ക്കലാണ്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക വഴി ഇന്ത്യയിലെ ബിജെപി ഭരണത്തെ തന്നെ അട്ടിമറിക്കുകയാണ് ഈ തീവ്രവദാകളുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.

Tags: yogiയോഗി ആദിത്യനാഥ്modiയോഗംഖാലിസ്ഥാന്‍മോഡിപോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ചായ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

പുതിയ വാര്‍ത്തകള്‍

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.