Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടി കൊടി ഉപയോഗിച്ചതിന് ശശികലയ്‌ക്കെതിരെ പരാതിയുമായി എഐഡിഎംകെ; ശശികലയുടെ പാര്‍ട്ടി എഐഡിഎംകെയില്‍ ലയിച്ചേക്കും

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 09:55 pm IST
in India

ചെന്നൈ: ജയില്‍മോചിതയായ ശശികല എഐഎഡിഎംകെ കൊടി കാറില്‍ ഉപയോഗിച്ചതിന് എഐഎഡിഎംകെ ഡപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി വിമര്‍ശിച്ചു. 

നിയമപരമായി അവര്‍ക്ക് അതിന് അവകാശമില്ലെന്നായിരുന്നു മുനിസ്വാമിയുടെ വിമര്‍ശനം. മുഖ്യമന്ത്രി പളനിസ്വാമി പക്ഷക്കാരനാണ് മുനിസ്വാമി.  പനീര്‍ശെല്‍വം കൂടി ശശികലയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പളനിസ്വാമി ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ്. 

അതേ സമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപ്പോഴും ശശികല തന്നെയാണെന്നും തമിഴ്‌നാട്ടില്‍ എത്തിയാലുടന്‍ അവര്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുമെന്നും അമ്മ മുന്നേറ്റ മക്കള്‍ കഴകം (എഎംഎംകെ) നേതാവ് സരസ്വതി പറഞ്ഞു.

അതേ സമയം ജയില്‍ വിമോചിതയായ ശശികല ഫിബ്രവരി എട്ട് വരെ ബെംഗളൂരുവില്‍ കഴിയും. പിന്നീട് തമിഴ്‌നാട്ടില്‍ എത്തുന്ന അവര്‍ എഐഎഡിഎംകെയില്‍ ലയിച്ചേക്കുമെന്ന് കരുതുന്നു. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. കഴി്ഞ്ഞ ദിവസം ജെപി നഡ്ഡ പുതുച്ചേരിയില്‍ എഐഎഡിഎംകെ-ബിജെപി സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശശികലയെക്കൂടി കൂടെ നിര്‍ത്തിയാല്‍ കൂടുതല്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്ന് തന്നെ ബിജെപി കരുതുന്നു. പക്ഷെ അത്തരമൊരു നീക്കം എങ്ങിനെയാണ് എഐഎഡിഎംകെയ്‌ക്കുള്ളില്‍ സ്വീകരിക്കപ്പെടുക എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. വിരുദ്ധതാല്‍പര്യങ്ങള്‍ ഐക്യപ്പെട്ട് ഡിഎംകെയെ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നേരിട്ടാല്‍ മാത്രമേ തുടര്‍ഭരണം ഉറപ്പിക്കാനാകൂ.  

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ പനീര്‍ശെല്‍വത്തിന്റെ മകന്‍ വി.പി. ജയപ്രദീപും ശശികലയെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതും വലിയ വിവാദമായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പളനിസ്വാമി മാത്രം ശശികലയ്‌ക്കെതിരായ നിലപാടിലാണ്.

അതേ സമയം ശശികല എഐഎഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് എഎംഎംകെ നേതാവ് ദിനകരന്‍ പറയുന്നത്. അതിന് തടസ്സം നില്‍ക്കുന്നവരെയെല്ലാം വഞ്ചകരായി ചരിത്രം രേഖപ്പെടുത്തുമെന്നും ദിനകരന്‍ പറഞ്ഞു.

Tags: പതാകvehicleപാര്‍ട്ടിഎഐഎഡിഎംകെശശികലtamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.