Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്; യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 11:04 am IST
in Alappuzha
no image

no image

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്  നടക്കുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍.  രാജ്യത്തിന്റെ വികസനം ആദ്യം എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായ ആലപ്പുഴയ്‌ക്കും തുണയായി. കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്. വലിയ പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആലപ്പുഴയുടെ ശാപത്തിനും ഒരു അറുതി. സമീപ ജില്ലകള്‍ വികസനകുതിപ്പിലേക്ക് മുന്നേറിയപ്പോള്‍ രാഷ്‌ട്രീയ അന്ധകാരത്തില്‍ തപ്പിത്തടയാനായിരുന്നു ആലപ്പുഴയുടെ വിധി. രാഷ്‌ട്രീയ കേരളത്തിന് ഒന്നാം നിര നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴയ്‌ക്ക് പക്ഷെ വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്നു.  

മാറിമാറി കേരളം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെയും, ആലപ്പുഴയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ അലംഭാവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ  കാലതാമസം. കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. മിനിറ്റുകള്‍ക്കുള്ളില്‍ ബൈപ്പാസിലൂടെ നഗരം കടക്കാനാകും. കടലിന്റെ മനോഹരക്കാഴ്ചകള്‍ മുകളില്‍നിന്നു കാണാനുമാകും. 1990 ഡിസംബറിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടത്. അതിനും എത്രയോ വര്‍ഷം മുന്‍പ് ആലോചനകള്‍ തുടങ്ങിയതാണ്. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.  

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു. 35 ശതമാനം അധികത്തുക നല്‍കി എസ്റ്റിമേറ്റ് പുതുക്കാനുള്ള നീക്കമായിരുന്നു വിനയായത്. രണ്ടാംഘട്ടത്തിന് 2010 ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടാതെ ബൈപ്പാസ് മുറിഞ്ഞുകിടന്നു. കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണമായിരുന്നു എന്നും തടസ്സമായി നിലകൊണ്ടത്. റെയില്‍വേയും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തമ്മില്‍ പലകാര്യങ്ങളിലും യോജിക്കാനായില്ല. ഇതോടെ പലവട്ടം മേല്‍പ്പാലങ്ങളുടെ രൂപരേഖ മാറ്റേണ്ടിവന്നു. ഒടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് എല്ലാകടമ്പകളും കടന്നു.

Tags: alappuzhadevelopmentBypass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.