Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്; യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 11:04 am IST
inAlappuzha
no image

no image

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്  നടക്കുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍.  രാജ്യത്തിന്റെ വികസനം ആദ്യം എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായ ആലപ്പുഴയ്‌ക്കും തുണയായി. കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്. വലിയ പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആലപ്പുഴയുടെ ശാപത്തിനും ഒരു അറുതി. സമീപ ജില്ലകള്‍ വികസനകുതിപ്പിലേക്ക് മുന്നേറിയപ്പോള്‍ രാഷ്‌ട്രീയ അന്ധകാരത്തില്‍ തപ്പിത്തടയാനായിരുന്നു ആലപ്പുഴയുടെ വിധി. രാഷ്‌ട്രീയ കേരളത്തിന് ഒന്നാം നിര നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴയ്‌ക്ക് പക്ഷെ വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്നു.  

മാറിമാറി കേരളം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെയും, ആലപ്പുഴയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ അലംഭാവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ  കാലതാമസം. കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. മിനിറ്റുകള്‍ക്കുള്ളില്‍ ബൈപ്പാസിലൂടെ നഗരം കടക്കാനാകും. കടലിന്റെ മനോഹരക്കാഴ്ചകള്‍ മുകളില്‍നിന്നു കാണാനുമാകും. 1990 ഡിസംബറിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടത്. അതിനും എത്രയോ വര്‍ഷം മുന്‍പ് ആലോചനകള്‍ തുടങ്ങിയതാണ്. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.  

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു. 35 ശതമാനം അധികത്തുക നല്‍കി എസ്റ്റിമേറ്റ് പുതുക്കാനുള്ള നീക്കമായിരുന്നു വിനയായത്. രണ്ടാംഘട്ടത്തിന് 2010 ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടാതെ ബൈപ്പാസ് മുറിഞ്ഞുകിടന്നു. കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണമായിരുന്നു എന്നും തടസ്സമായി നിലകൊണ്ടത്. റെയില്‍വേയും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തമ്മില്‍ പലകാര്യങ്ങളിലും യോജിക്കാനായില്ല. ഇതോടെ പലവട്ടം മേല്‍പ്പാലങ്ങളുടെ രൂപരേഖ മാറ്റേണ്ടിവന്നു. ഒടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് എല്ലാകടമ്പകളും കടന്നു.

Tags: alappuzhadevelopmentBypass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.