Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 24, 2021, 10:20 pm IST
in Kerala

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം നാണക്കേടിന്റെ പടുകുഴിയില്‍പെട്ടു. അധികാരത്തിന് വേണ്ടി തോമസ് നടത്തിയ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തില്‍ സിപിഎം അകപ്പെടുകയായിരുന്നു. തോമസ് കോണ്‍ഗ്രസ് വിടുമെന്ന് പ്രചരണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. മാത്രമല്ല ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എറണാകുളം മണ്ഡലം തോമസിന് വേണ്ടി ഒഴിച്ചിടാനും തിരുമാനിച്ചു.

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

കോണ്‍ഗ്രസ് തോമസിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന് വഴങ്ങുകയും ചെയ്തു. നാല്‍പ്പത് വര്‍ഷത്തോളം  കോണ്‍ഗ്രസില്‍ പദവികള്‍ അലങ്കരിച്ചിരുന്ന തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അധികാരത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടി. തോമസിന് മുന്നില്‍ നേതൃത്വം അടിപതറിയത് അണികള്‍ക്കിടയില്‍ നാണക്കേടായി. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടന്നുമായിരുന്നു കോണ്‍ഗ്രസിന്റെ തിരുമാനം. പല എംപിമാരും രാജിവച്ച് നിയമസഭയില്‍ മത്സരിക്കാന്‍ തയാറായതാണ്. എന്നാല്‍ എംപി

മാരാരും മത്സരിക്കേണ്ടെന്ന് തീരുമാനം നേതൃത്വം കൈക്കൊണ്ടതോടെ മത്സരമോഹം ഉപേക്ഷിച്ച് അവരെല്ലാം ഷെഡ്ഡില്‍ കയറി. എന്നിട്ടും തോമസിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന് മുന്നില്‍ നേതൃത്വം അടിയറവ് പറഞ്ഞതില്‍ സംസ്ഥാനത്തെ യുവനേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. തോമസ് പോവുകയാണെങ്കില്‍ പോകട്ടെ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ മുതിര്‍ന്ന നേതാവിന്റെ വിട്ടുപോകല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.  

രാഷ്‌ട്രീയത്തില്‍ നിന്ന് നല്ലൊരു വിടവാങ്ങലിന് അവസരം നല്‍കിയില്ലെന്ന പരിഭവമായിരുന്നു തോമസിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ വരെ അടിക്കുകയും കണ്‍വെന്‍ഷന്‍ നടത്താനായി ടൗണ്‍ഹാള്‍ ബുക്കു ചെയ്യുകയും ചെയ്ത അദ്ദേഹത്തിന് അവസാന നിമിഷം പിന്മാറേണ്ടി വന്നു. പിന്നീട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ അതുമല്ലങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ പാര്‍ട്ടി ചാനലിന്റെയും മുഖപത്രത്തിന്റെയും ചുമതല. അതോടെ അസംതൃപ്തനായ തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.

അത് പടിവാതില്‍ക്കല്‍ എത്തിയതോടെ വിലപേശലുമായി രംഗത്ത് വന്നു. ഇടത് മുന്നണിയിലേക്ക് കളംമാറുമെന്ന് വാര്‍ത്ത് പുറത്ത് വന്നപ്പോഴും അദ്ദേഹം അത് നിഷേധിച്ചില്ല. എല്ലാ 23ന് പറയാമെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. 23ന് ബിടിഎച്ചില്‍ പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അതിന്റെ തലേന്ന് സോണിയയുടെ ഫോണ്‍ കോള്‍ എത്തി. തുടര്‍ന്ന് രാത്രി വൈകി അദ്ദേഹം പത്രസമ്മേളനം റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നാണ് ഇന്ദിരാഭവനിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ.വി. തോമസ് പ്രതികരിച്ചത്. ഇതോടെ വെട്ടിലായത് സിപിഎമ്മും കോണ്‍ഗ്രസിലെ യുവനേതൃത്വവുമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് പദവിയാണ് തോമസിന് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയെതെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.