Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നൈപുണ്യം നേടാം; വികസനം ഉറപ്പാക്കാം

രാജ്യത്തെ നൈപുണ്യ ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട ക്രമീകരണം വഴി 2015 ജൂലൈ 15 മുതല്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ 1.2 കോടി യുവാക്കള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 ന്റെ നിര്‍വഹണത്തില്‍ ജില്ലാതല നൈപുണ്യ സമിതികള്‍ക്കാണ് പ്രധാന പങ്ക്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 18, 2021, 05:13 am IST
in Main Article

കോവിഡ്-19 മഹാമാരിയുടെ ആക്രമണത്തില്‍ കോടിക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി. ഇവരുടെ വേദനകള്‍ പരിഹരിക്കുന്നതിന് കേന്ദ്രം അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. നൈപുണ്യ പരിശീലന പരിപാടികള്‍ പരമാവധി ആളുകളിലേയ്‌ക്ക് എത്തുന്നതിന് പ്രചോദനമായി. ഈ ഹ്രസ്വകാല തൊഴില്‍ പരിശീലന പരിപാടി ലക്ഷക്കണക്കിന് പേര്‍ക്ക് സഹായകമായി. ഈ പരിശീലന പരിപാടിയില്‍ നിന്നുലഭിച്ച സാക്ഷ്യപത്രങ്ങള്‍ അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനു പ്രയോജനപ്പെട്ടു.  

ഇന്ത്യയെ പോലെ വിശാലമായ  രാജ്യത്ത് നൈപുണ്യ പരിശീലനം ബാലികേറാമലയാണ്. കാരണം എണ്ണമറ്റ തൊഴിലാളികളുടെ  നൈപുണ്യവികസന പരിശീലനത്തിന് വന്‍തോതില്‍ മനുഷ്യവിഭവവും സാമ്പത്തിക വിഭവവും നിക്ഷേപിക്കേണ്ടിവരും. 2014 ലാണ് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം രൂപീകരിച്ചത്. പരിശീലനങ്ങളിലും സംരംഭകത്വ വികസനത്തിലും കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക, നിലവാരമുള്ള വൈദഗ്‌ദ്ധ്യം പെട്ടെന്നു നേടുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. പുതിയ നൈപുണ്യവികസന സംരംഭകത്വ നയം 2015 ന്റെ ഭാഗമായി ആരംഭിച്ച ദേശീയ നൈപുണ്യവികസന ദൗത്യം വഴി നൈപുണ്യ പരിശീലനത്തിന് വലിയ പ്രാധാന്യം ലഭിച്ചു. രാജ്യത്തെ നൈപുണ്യ ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട ക്രമീകരണം വഴി 2015 ജൂലൈ 15 മുതല്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ 1.2 കോടി യുവാക്കള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി.

പ്രാദേശികതലത്തിലുള്ള തൊഴില്‍ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്പന ചെയ്യുന്നതായിരിക്കും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ അടുത്തതും മൂന്നാമത്തേതുമായ ഘട്ടം. ആവശ്യാധിഷ്ഠിത സമീപനം സ്വീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0  ലക്ഷ്യമിടുന്നത് പ്രാദേശികമായ തൊഴിലുകളിലേയ്‌ക്ക് ആ മേഖലയിലെ തന്നെ യുവാക്കളെ ബന്ധപ്പെടുത്തുക എന്നതാണ്.  കോവിഡാനന്തര ലോകത്ത് ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പ്രാധാന്യം നവയുഗസംരംഭങ്ങള്‍ തിരിച്ചറിയുന്നു. ചില പ്രത്യേക തൊഴിലുകള്‍ക്കായി ക്ലാസ്മുറി അധിഷ്ഠിത പരിശീലനം കൂടാതെ സംയോജിത പഠനത്തിലും ഇനി കൂടുതല്‍ ശ്രദ്ധ ഉണ്ടാവും.

വികേന്ദ്രീകരണം വഴി വികസന പദ്ധതികളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും പ്രത്യേകിച്ച്  വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലും വികസനത്തില്‍ നിന്നുള്ള നേട്ടം ന്യായമായി പങ്കുവയ്‌ക്കുന്നത് ഉറപ്പാക്കുന്നതിലും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍  പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന നൈപുണ്യ വികസന ദൗത്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മറുവശത്ത്എല്ലാ സംസ്ഥാനങ്ങളിലും തന്നെ ജില്ലാ തല നൈപുണ്യ സമിതികളും രൂപീകരിച്ച് നല്ല നിലവാരത്തിലും വേഗത്തിലുമുള്ള നൈപുണ്യ വികസനത്തിനു സൗകര്യം ഒരുക്കുന്നു.

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 ന്റെ നിര്‍വഹണത്തില്‍ ജില്ലാതല നൈപുണ്യ സമിതികള്‍ക്കാണ്  പ്രധാന പങ്ക്. ജില്ലാതലത്തിലുള്ള നൈപുണ്യവിടവ്, ആവശ്യങ്ങളുടെ നിര്‍ണയം, പരീക്ഷാര്‍ത്ഥികളുടെ കൗണ്‍സലിങ്ങും ഏകോപനവും, പരിശീലന ബാച്ചുകളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ അവരാണ് ചെയ്യേണ്ടത്.  

ഇപ്പോഴും വ്യവസായങ്ങളുടെ ആവശ്യവും നിലവില്‍ പ്രാദേശികതലത്തില്‍ ലഭ്യമാകുന്ന വിദഗ്ധ തൊഴിലാളികളും തമ്മില്‍ വലിയവിടവുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്.  അപര്യാപ്തമായ പരിശീലന ഘടന, വിവിധ വൈദഗ്ധ്യങ്ങളുടെ മിശ്രണം, വിദ്യാഭ്യാസം, കാലഹരണപ്പെട്ട പാഠ്യപദ്ധതി, പരിമിതമായ വ്യവസായ സമ്പര്‍ക്കം, നിയന്ത്രിതമായ നിലവാരം അങ്ങനെ പലതും. അതുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തില്‍ വിവിധ മേഖലകള്‍ക്ക് പരിഗണന നല്കി തീരുമാനങ്ങള്‍ സ്വീകരിക്കാനുള്ള അധികാരം ജില്ലാ നൈപുണ്യസമിതികള്‍ക്ക് നല്കും. ഓരോമേഖലയിലും വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ആ മേഖലയിലേയ്‌ക്കു ലഭ്യമാകുന്ന വിദഗ്ധ തൊഴിലാളികളുടെ സംഖ്യയും നിലവാരവും മെച്ചപ്പെടുത്താനുള്ള ആവശ്യങ്ങള്‍ വിലയിരുത്തിയാവും ഈ നടപടി.  

സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്‍ഡ് നോളജ്അവയെര്‍നെസ് ഫോര്‍ ലൈവിലിഹുഡ് പ്രൊമോഷന്‍) പദ്ധതിക്കു കീഴില്‍ പ്രോത്സാഹന ജനകമായ ഫലങ്ങള്‍ നമുക്കു ലഭിച്ചു. ഇവിടെ വികേന്ദ്രീകരണമാണ് മുഖ്യസ്ഥാനത്ത്. ജില്ലാതല സമിതികള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിന് സംസ്ഥാന നൈപുണ്യവികസന ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ബന്ധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലാതല പദ്ധതികള്‍ തയാറാക്കുന്നതിന് സാങ്കേതികസഹായവും പരിശീലനവും നല്‍കും. പ്രാദേശിക വിഭവങ്ങളും ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് വികേന്ദ്രീകൃത ആസൂത്രണം വഴി സമഗ്രവികസനം സാധ്യമാക്കിക്കൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാം. അങ്ങനെ അനേകായിരങ്ങളുടെ വിധി മാറ്റി എഴുതാം.

ഡോ. മഹേന്ദ്രനാഥ് പാണ്ഡെ

നൈപുണ്യവികസന, സംരംഭകത്വ വകുപ്പ് മന്ത്രി

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.