Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫിഷറീസിന്റെ രജിസ്‌ട്രേഷന്‍ നിബന്ധനയില്‍ വലഞ്ഞ് ബോട്ട് യാര്‍ഡുകള്‍

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:45 am IST
in Kollam

കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രജിസ്‌ട്രേഷന്‍ നിബന്ധന ബോട്ട് യാര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നു. അരലക്ഷം രൂപ ഡിപ്പോസിറ്റും 10,000 രൂപ ലൈസന്‍സ് ഫീസ് അടച്ചും ഫിഷറീസ് ബോട്ടുയാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മേഖലയ്‌ക്ക് തിരിച്ചടിയായത്. അഷ്ടമുടിക്കായലിന്റെ ചില തീരങ്ങളിലും ആയിരം തെങ്ങ് ടി എസ് കനാലിന്റെ തീരത്തും വിരലില്‍ എണ്ണാവുന്ന ഫിഷിംഗ് ബോട്ട് യാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. യാര്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലായെന്ന പേരില്‍ ഫിഷറീസ് രജിസ്‌ട്രേഷന്‍ നിഷേധിച്ചതിനാല്‍ ഇവിടെ രണ്ടുബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്.  

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.  

പുതിയ നിബന്ധനയുടെ പേരില്‍ ബോട്ടു യാര്‍ഡുകള്‍ പൂട്ടാന്‍ ശ്രമിക്കുന്നത് മേഖലയിലെ നൂറുകണ്കകിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുമെന്നതാണ് അവസ്ഥ. നിബന്ധന പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കടബാധ്യതകള്‍ കാരണം പല യാര്‍ഡുകളും ബാങ്ക് ജപ്തിഭീഷണിയിലാണ്.  

പുതിയതായി വയ്‌ക്കുന്ന ബോട്ടുകള്‍ ഫിഷറീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യാര്‍ഡ് ഫീസ് അടയ്‌ക്കാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍ ജില്ലയിലെ വള്ളക്കാരും ബോട്ടുകാരും ലൈസന്‍സും മറ്റാവശ്യങ്ങള്‍ക്കുമായി നിറഞ്ഞ് കിടക്കുന്ന നീണ്ടകര ഫിഷറീസ് ആഫീസിലേക്ക് യാര്‍ഡുകളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന്രജിസ്‌ട്രേഷന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും യാര്‍ഡുകാര്‍ പറയുന്നു.  

യാര്‍ഡുകളുടെ പ്രവര്‍ത്തനം

ബോട്ട് യാര്‍ഡുകളിലാണ് ഫിഷിംഗ് ബോട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം വല്ലപ്പോഴും മാത്രം. ബോട്ടുനിര്‍മ്മിക്കാന്‍ വരുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയാണ് യാര്‍ഡുകാര്‍ ചെയ്യുന്നത്. ചിലര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ബോട്ടു നിര്‍മ്മിക്കാന്‍ അവസരം ലഭിക്കും.  

യാര്‍ഡ് ഉടമകള്‍ക്ക് ബോട്ട് നിര്‍മിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുമ്പോള്‍ യാര്‍ഡ് വാടക മാത്രമാണ് ലഭിക്കുന്നത്. ഈയിനത്തില്‍ ദീര്‍ഘ നാളത്തേക്ക് ഒരുലക്ഷം രൂപ വരെ കിട്ടിയേക്കും.  

ബോട്ടു നിര്‍മ്മാണം ഇല്ലാത്തപ്പോള്‍ യാര്‍ഡിലെ മൂന്നു തൊഴിലാളികള്‍ ചെറിയ വെല്‍ഡിംഗ് ജോലികളും മറ്റും ചെയ്തു കഴിച്ചുകൂട്ടും. ചില ബോട്ടുയാര്‍ഡുകള്‍ പൂട്ടിയിടും. ഇപ്പോള്‍ മിക്ക ബോട്ടുകളുടേയും എന്‍ഞ്ചിന്‍ റിപ്പയറിംഗും മറ്റും എഞ്ചിന്‍ കമ്പനിക്കാര്‍ തന്നെ നേരിട്ടാണ്.

Tags: BoatFisheriesBoat yard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.