Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകരവിളക്കു തൊഴാം

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
in Samskriti

തഴവ എസ്എന്‍ പോറ്റി

ഭക്തജനങ്ങളുടെ ബാഹുല്യമില്ലാതെ ശരണം വിളികളുമില്ലാതെ മണ്ഡല -മകരവിളക്കു കാലം സമാപിക്കുന്നു. വെള്ളപ്പൊക്കം, മഹാമാരി ഇവയ്‌ക്ക് നടുവിലൂടെയാണ് ഈ ശബരിമല തീര്‍ഥാടനകാലം മുന്നോട്ടു നീങ്ങിയത്. ഇങ്ങനെയാണെങ്കിലും അയ്യപ്പന്‍ ശാന്തനും കര്‍മനിരതനുമാണ്.  

ഇരുമുടിക്കെട്ടുകളുമായി മല ചവിട്ടുന്ന ഭക്തര്‍ക്ക് ഒരേയൊരു ചിന്ത മാത്രം. അയ്യനെ കാണണം. കണ്ടാലോ ശരണവും മോക്ഷവും ലഭിക്കും. ഈ ഉറച്ച വിശ്വാസം ഭക്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.  

ചരാചരങ്ങള്‍ എല്ലാം ഒന്നെന്നും എല്ലാത്തിലുമുള്ളത് ഈശ്വര ചൈതന്യമാണെന്നുമുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്വം.  

ശബരിമല തീര്‍ഥാടനത്തില്‍ എല്ലാവരും സ്വാമിമാരാണ്. കന്നി അയ്യപ്പന്‍ മുതല്‍ പെരിയസ്വാമി വരെ. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണാനുള്ള സന്മനോഭാവമാണ് ശബരിമല തീര്‍ഥാടനത്തെ വ്യത്യസ്തമാക്കുന്നത്.  

പന്തളം രാജകുടുംബവും ശബരിമല ശാസ്താവുമായുള്ള ബന്ധം വളരെ വലുതാണ്. ശാസ്താവിന്റെ (അയ്യപ്പന്റെ) പിതൃസ്ഥാനമുള്ളവരാണ് പന്തളം രാജകുടുംബത്തിലുള്ളവര്‍. തിരുവാഭരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ളത് കൊട്ടാരത്തിലാണ്. അവിടെ ധര്‍മശാസ്താ പ്രതിഷ്ഠയുണ്ട്.  

മകരവിളക്കു കാലത്ത് ശബരിമലയില്‍  ശാസ്താവിന് തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ നിര്‍വഹിക്കുന്നത് തന്ത്രിയാണ്. തിരുവാഭരണ പേടകത്തെ അനുഗമിക്കുന്ന പന്തളം തമ്പുരാന്‍ വളരെ ഉത്തരവാദിത്വത്തോടെ തിരുവാഭരണ പേടകം ശബരിമലയില്‍ എത്തിക്കും. അയ്യപ്പസംഘവും പോലീസും ദേവസ്വം അധികാരികളും ഒത്തിണങ്ങിയ യാത്രാസംഘം നിശ്ചിത ദിവസം തന്നെ ശബരിമലയിലെത്തും.  

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ  വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.  

കൊടും വനത്തിലൂടെ മറ്റൊന്നും ലക്ഷ്യമാക്കാതെയുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. മകരവിളക്ക് സമയം അങ്ങ് ദൂരെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷമാകും. ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സന്ദര്‍ഭത്തില്‍ ഉയരുന്ന ശരണം വിളികളാല്‍ വനാന്തരം മുഖരിതമാകും.  

മകരവിളക്കിനു ശേഷം ഗുരുതിയും കഴിഞ്ഞ്  നട അടയ്‌ക്കുന്നു. ശ്രീലകത്ത് ഭഗവാനും തന്ത്രിയും മാത്രമാവുമ്പോള്‍ ഭഗവദ്‌നാമം ഉരുവിട്ട് തന്ത്രി ഭഗവദ്പാദങ്ങള്‍ പ്രണമിക്കുന്നു. പിന്നീട് അകത്തെ നെയ്‌വിളക്കുകള്‍ ഓരോന്നായി അണയ്‌ക്കും. അവസാനത്തെ വിളക്ക് അണയ്‌ക്കാറാവുമ്പോഴേക്കും ഹരിവരാസനം പാടി തീരും. ഭസ്മത്താല്‍ വിഗ്രഹം മൂടും. മറ്റൊരിടത്തും നിന്നും ലഭിക്കാത്ത ആത്മസാക്ഷാത്ക്കാരത്തോടെ ഭഗവദ് ദര്‍ശനം തന്ത്രി പൂര്‍ത്തിയാക്കി, ശ്രീലകത്തിന്റെ വാതില്‍ അടച്ച് അദ്ദേഹവും പരികര്‍മികളും പുത്തിറങ്ങും. പന്തളം തമ്പുരാന്‍ ക്ഷേത്രചെലവിനുള്ള തുകയെന്ന നിലയില്‍ ഒരു പണക്കിഴി തന്ത്രിയെ ഏല്‍പ്പിക്കും. ഭക്തജനങ്ങള്‍ പുറത്തേക്കിറങ്ങും. വികാരനിര്‍ഭരമായ ഈ ചടങ്ങുകള്‍ അനുഭവിച്ചു തന്നെ അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.