Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീഴടക്കാനാവാതെ പുരന്ദര്‍കോട്ട

മുരാരിബാജി പതിച്ചെങ്കിലും പുരന്ദര്‍ കോട്ട പതിച്ചില്ല. ശിരസറ്റിട്ടും കബന്ധം യുദ്ധം തുടര്‍ന്നു. അതായിരുന്നു ധ്യേയനിഷ്ഠ. ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. അങ്ങനെ ആഴ്ചകളും, പക്ഷങ്ങളും മാസങ്ങളും പിന്നിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും പുരന്ദര്‍ കോട്ട കീഴടങ്ങുന്ന ലക്ഷണം കാണുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍  

മുരാരിബാജിയുടെ അദ്വിതീയമായ പരാക്രമം കണ്ട് ദിലേര്‍ഖാന്‍ വിസ്മയപ്പെട്ടു. ഇദ്ദേഹം മനുഷ്യനാണോ? രാക്ഷസനാണോ എന്ന് സംശയിച്ചുപോയി. ഉടനെ ഖാന്‍ ആനപ്പുറത്ത് ചാടിക്കയറി, അവിടെയിരുന്ന് മുരാരിബാജിയെ വിളിച്ചു.  

താങ്കളുടെ അതുലനീയ പരാക്രമം കണ്ടു, താങ്കള്‍ നമ്മുടെ പക്ഷത്തേക്ക് വരൂ താങ്കള്‍ക്ക് പണവും പദവിയും നല്‍കാം എന്നു പറഞ്ഞു. ഇത് കേട്ട മുരാരി രോഷംകൊണ്ട് ജ്വലിച്ചു. ഞാന്‍ സ്വരാജ്യത്തിന്റെ സൈനികനാണ് പണത്തിനും പദവിക്കും വേണ്ടിയല്ല ദേശത്തിനും ധര്‍മത്തിനും വേണ്ടിയാണ് പൊരുതുന്നത് എന്ന് പറഞ്ഞുകൊണ്ട് ഖാനെ ആക്രമിക്കാനായി  പുറപ്പെട്ടു. ആനപ്പുറത്തായതിനാല്‍ ബാജിയുടെ പ്രഹരത്തില്‍ നിന്നും രക്ഷപ്പെട്ടു. ആ സമയംകൊണ്ട് ഖാന്‍ മുരാരിബാജിയുടെ കണ്ഠത്തിലേക്ക് ഒരു അമ്പയച്ചു. ആ ബാണം മുരാരിബാജിയുടെ കണ്ഠം തകര്‍ത്തു കളഞ്ഞു. അദ്ദേഹം നിലംപതിച്ചു. അപ്പോഴേക്കും മുന്നൂറോളം മറാഠാ വീരന്മാര്‍ ധരാശായിയായിക്കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ പെട്ടെന്ന് ബാജിയുടെ ശരീരം എടുത്ത് കോട്ടക്കകത്ത് പോയി.

മുരാരിബാജി പതിച്ചെങ്കിലും പുരന്ദര്‍ കോട്ട പതിച്ചില്ല. ശിരസറ്റിട്ടും കബന്ധം യുദ്ധം തുടര്‍ന്നു. അതായിരുന്നു ധ്യേയനിഷ്ഠ. ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. അങ്ങനെ ആഴ്ചകളും, പക്ഷങ്ങളും മാസങ്ങളും പിന്നിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും പുരന്ദര്‍ കോട്ട കീഴടങ്ങുന്ന ലക്ഷണം കാണുന്നില്ല.

മുരാരിബാജി കൊല്ലപ്പെട്ടു, മറ്റനേകം പേരും കൊല്ലപ്പെട്ടു. ഇനിയും പലരും കൊല്ലപ്പെടും. സ്വരാജ്യത്തിലെ ജനങ്ങള്‍ വ്യാകുലപ്പെട്ടുകൊണ്ടിരിക്കയാണ്. ഇതെല്ലാം കണ്ട് ശിവാജിരാജേയുടെ ഹൃദയം വേദനിച്ചു. അദ്ദേഹം ഭാവി പരിപാടികളെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അവസാനം അദ്ദേഹം ഒരു നിര്‍ണയത്തിലെത്തി. ഇങ്ങനെ ഒരു തീരുമാനത്തിലെത്താനുള്ള കാരണമെന്തെന്ന് ചരിത്രകാരന്മാര്‍ക്ക് ഊഹിക്കാന്‍ സാധിച്ചിട്ടില്ല.

ഒരിക്കല്‍ ശിവാജി രഘുനാഥപന്തിനെ വിളിച്ചു രാജാജയസിംഹന് ഒരു സന്ധിപത്രം കൊടുത്തയച്ചു. പത്രത്തിന്റെ ഉള്ളടക്കം ഇതായിരുന്നു-ഇനിമേല്‍ മുഗള്‍ബാദശാഹയോട് കൂറു പുലര്‍ത്തിക്കൊള്ളാം, ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ താങ്കളെ സഹായിക്കാം. യുദ്ധം നിര്‍ത്തിവയ്‌ക്കണം. മാതൃകാദാസനായ ജയസിംഹന്‍ അതിനു മറുപടി അയച്ചു. ബാദശാഹയുടെ സേന ആകാശത്തിലെ നക്ഷത്രം പോലെ അസംഖ്യമാണ്. പ്രാണന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാദശാഹയുടെ മേല്‍ക്കോയ്‌മ അംഗീകരിക്കണം. എല്ലാ ദുര്‍ഗങ്ങളും പൂര്‍ണമായി സമര്‍പ്പിച്ച് ബാദശാഹയെ ശരണം പ്രാപിക്കണം. ഇതായിരുന്നു മറുപടി. ദിലേര്‍ഖാനും ഇതോടൊപ്പം ഒരു സന്ധിപത്രം ശിവാജി അയച്ചിട്ടുണ്ടായിരുന്നു. അത് കിട്ടിയ ദിലേര്‍ഖാന്‍ ആശ്ചര്യചകിതനായി. പ്രതാപശാലിയായ ശിവാജി സന്ധിക്കായി യാചിക്കാന്‍ കാരണമെന്താണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല, 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.