Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീഴടക്കാനാവാതെ പുരന്ദര്‍കോട്ട

മുരാരിബാജി പതിച്ചെങ്കിലും പുരന്ദര്‍ കോട്ട പതിച്ചില്ല. ശിരസറ്റിട്ടും കബന്ധം യുദ്ധം തുടര്‍ന്നു. അതായിരുന്നു ധ്യേയനിഷ്ഠ. ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. അങ്ങനെ ആഴ്ചകളും, പക്ഷങ്ങളും മാസങ്ങളും പിന്നിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും പുരന്ദര്‍ കോട്ട കീഴടങ്ങുന്ന ലക്ഷണം കാണുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍  

മുരാരിബാജിയുടെ അദ്വിതീയമായ പരാക്രമം കണ്ട് ദിലേര്‍ഖാന്‍ വിസ്മയപ്പെട്ടു. ഇദ്ദേഹം മനുഷ്യനാണോ? രാക്ഷസനാണോ എന്ന് സംശയിച്ചുപോയി. ഉടനെ ഖാന്‍ ആനപ്പുറത്ത് ചാടിക്കയറി, അവിടെയിരുന്ന് മുരാരിബാജിയെ വിളിച്ചു.  

താങ്കളുടെ അതുലനീയ പരാക്രമം കണ്ടു, താങ്കള്‍ നമ്മുടെ പക്ഷത്തേക്ക് വരൂ താങ്കള്‍ക്ക് പണവും പദവിയും നല്‍കാം എന്നു പറഞ്ഞു. ഇത് കേട്ട മുരാരി രോഷംകൊണ്ട് ജ്വലിച്ചു. ഞാന്‍ സ്വരാജ്യത്തിന്റെ സൈനികനാണ് പണത്തിനും പദവിക്കും വേണ്ടിയല്ല ദേശത്തിനും ധര്‍മത്തിനും വേണ്ടിയാണ് പൊരുതുന്നത് എന്ന് പറഞ്ഞുകൊണ്ട് ഖാനെ ആക്രമിക്കാനായി  പുറപ്പെട്ടു. ആനപ്പുറത്തായതിനാല്‍ ബാജിയുടെ പ്രഹരത്തില്‍ നിന്നും രക്ഷപ്പെട്ടു. ആ സമയംകൊണ്ട് ഖാന്‍ മുരാരിബാജിയുടെ കണ്ഠത്തിലേക്ക് ഒരു അമ്പയച്ചു. ആ ബാണം മുരാരിബാജിയുടെ കണ്ഠം തകര്‍ത്തു കളഞ്ഞു. അദ്ദേഹം നിലംപതിച്ചു. അപ്പോഴേക്കും മുന്നൂറോളം മറാഠാ വീരന്മാര്‍ ധരാശായിയായിക്കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ പെട്ടെന്ന് ബാജിയുടെ ശരീരം എടുത്ത് കോട്ടക്കകത്ത് പോയി.

മുരാരിബാജി പതിച്ചെങ്കിലും പുരന്ദര്‍ കോട്ട പതിച്ചില്ല. ശിരസറ്റിട്ടും കബന്ധം യുദ്ധം തുടര്‍ന്നു. അതായിരുന്നു ധ്യേയനിഷ്ഠ. ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. അങ്ങനെ ആഴ്ചകളും, പക്ഷങ്ങളും മാസങ്ങളും പിന്നിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും പുരന്ദര്‍ കോട്ട കീഴടങ്ങുന്ന ലക്ഷണം കാണുന്നില്ല.

മുരാരിബാജി കൊല്ലപ്പെട്ടു, മറ്റനേകം പേരും കൊല്ലപ്പെട്ടു. ഇനിയും പലരും കൊല്ലപ്പെടും. സ്വരാജ്യത്തിലെ ജനങ്ങള്‍ വ്യാകുലപ്പെട്ടുകൊണ്ടിരിക്കയാണ്. ഇതെല്ലാം കണ്ട് ശിവാജിരാജേയുടെ ഹൃദയം വേദനിച്ചു. അദ്ദേഹം ഭാവി പരിപാടികളെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അവസാനം അദ്ദേഹം ഒരു നിര്‍ണയത്തിലെത്തി. ഇങ്ങനെ ഒരു തീരുമാനത്തിലെത്താനുള്ള കാരണമെന്തെന്ന് ചരിത്രകാരന്മാര്‍ക്ക് ഊഹിക്കാന്‍ സാധിച്ചിട്ടില്ല.

ഒരിക്കല്‍ ശിവാജി രഘുനാഥപന്തിനെ വിളിച്ചു രാജാജയസിംഹന് ഒരു സന്ധിപത്രം കൊടുത്തയച്ചു. പത്രത്തിന്റെ ഉള്ളടക്കം ഇതായിരുന്നു-ഇനിമേല്‍ മുഗള്‍ബാദശാഹയോട് കൂറു പുലര്‍ത്തിക്കൊള്ളാം, ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ താങ്കളെ സഹായിക്കാം. യുദ്ധം നിര്‍ത്തിവയ്‌ക്കണം. മാതൃകാദാസനായ ജയസിംഹന്‍ അതിനു മറുപടി അയച്ചു. ബാദശാഹയുടെ സേന ആകാശത്തിലെ നക്ഷത്രം പോലെ അസംഖ്യമാണ്. പ്രാണന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാദശാഹയുടെ മേല്‍ക്കോയ്‌മ അംഗീകരിക്കണം. എല്ലാ ദുര്‍ഗങ്ങളും പൂര്‍ണമായി സമര്‍പ്പിച്ച് ബാദശാഹയെ ശരണം പ്രാപിക്കണം. ഇതായിരുന്നു മറുപടി. ദിലേര്‍ഖാനും ഇതോടൊപ്പം ഒരു സന്ധിപത്രം ശിവാജി അയച്ചിട്ടുണ്ടായിരുന്നു. അത് കിട്ടിയ ദിലേര്‍ഖാന്‍ ആശ്ചര്യചകിതനായി. പ്രതാപശാലിയായ ശിവാജി സന്ധിക്കായി യാചിക്കാന്‍ കാരണമെന്താണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല, 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.