Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; വി.എസ് ഒഴിയുമ്പോള്‍ മലമ്പുഴയില്‍’കുപ്പായമിട്ട്’ അഞ്ചു പേര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

സിജ പി.എസ് by സിജ പി.എസ്
Jan 11, 2021, 01:19 pm IST
in Kerala

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇനി ആര് എന്ന ചോദ്യം ഉയരുന്നു. വികസനം തൊട്ടുതീണ്ടാത്ത, സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴയില്‍ മുന്നണി തര്‍ക്കവും രൂക്ഷം. അഞ്ചു പേരാണ് സ്ഥാനാര്‍ഥി കുപ്പായം ധരിച്ച് ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

1996ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് മലമ്പുഴയിലേക്ക് കളം മാറ്റിയത്.  വിഎസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. അനാരോഗ്യം മൂലം വിഎസ് മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അദ്ദേഹം പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും മലമ്പുഴയില്‍ നിന്നാണ്. മുമ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റിവ് ഡയറക്ടറുമായ എ. പ്രഭാകരന്റെ പേര് ഇവിടെ ഉയര്‍ന്നിരുന്നു. ചുമരെഴുത്ത് വരെ ഉണ്ടായി. അവസാന നിമിഷത്തിലാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വെള്ളം കുടിച്ചതിനാല്‍ കരുത്തനായ പുതുമുഖത്തെ തേടുകയാണ് സിപിഎം. മുന്‍ എംപിമാരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളുമായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനുമായ നിതിന്‍ കണിച്ചേരി, കോങ്ങാട് ഏരിയ സെക്രട്ടറി പി.എ. ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് ഇവിടേക്ക് ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും സീറ്റിനെ ചൊല്ലി ഏറ്റുമുട്ടലുണ്ടായ മണ്ഡലമാണിത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐയുടെ പ്രമുഖ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേരുകയും തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള അസ്വാരസ്യം നിലനില്‍ക്കുന്നു. ഇതിനിടയില്‍ എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി.  

സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിയ കാലത്ത് വിഎസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കൃഷ്ണദാസ്. അതിനാല്‍ തന്നെ അന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. പിന്നീടാണ് പിണറായിയുടെ ആളായി മാറി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 2016ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും. സിപിഎം ഗ്രൂപ്പിസത്തില്‍ കൃഷ്ണദാസിന്റെ കടുത്ത എതിരാളിയായിരുന്നു രാജേഷ്.

Tags: കേരള നിയമസഭഅസംബ്ലി ഇലക്ഷന്‍വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.