Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; വി.എസ് ഒഴിയുമ്പോള്‍ മലമ്പുഴയില്‍’കുപ്പായമിട്ട്’ അഞ്ചു പേര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

സിജ പി.എസ്byസിജ പി.എസ്
Jan 11, 2021, 01:19 pm IST
inKerala

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇനി ആര് എന്ന ചോദ്യം ഉയരുന്നു. വികസനം തൊട്ടുതീണ്ടാത്ത, സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴയില്‍ മുന്നണി തര്‍ക്കവും രൂക്ഷം. അഞ്ചു പേരാണ് സ്ഥാനാര്‍ഥി കുപ്പായം ധരിച്ച് ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

1996ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് മലമ്പുഴയിലേക്ക് കളം മാറ്റിയത്.  വിഎസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. അനാരോഗ്യം മൂലം വിഎസ് മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അദ്ദേഹം പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും മലമ്പുഴയില്‍ നിന്നാണ്. മുമ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റിവ് ഡയറക്ടറുമായ എ. പ്രഭാകരന്റെ പേര് ഇവിടെ ഉയര്‍ന്നിരുന്നു. ചുമരെഴുത്ത് വരെ ഉണ്ടായി. അവസാന നിമിഷത്തിലാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വെള്ളം കുടിച്ചതിനാല്‍ കരുത്തനായ പുതുമുഖത്തെ തേടുകയാണ് സിപിഎം. മുന്‍ എംപിമാരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളുമായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനുമായ നിതിന്‍ കണിച്ചേരി, കോങ്ങാട് ഏരിയ സെക്രട്ടറി പി.എ. ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് ഇവിടേക്ക് ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും സീറ്റിനെ ചൊല്ലി ഏറ്റുമുട്ടലുണ്ടായ മണ്ഡലമാണിത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐയുടെ പ്രമുഖ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേരുകയും തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള അസ്വാരസ്യം നിലനില്‍ക്കുന്നു. ഇതിനിടയില്‍ എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി.  

സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിയ കാലത്ത് വിഎസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കൃഷ്ണദാസ്. അതിനാല്‍ തന്നെ അന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. പിന്നീടാണ് പിണറായിയുടെ ആളായി മാറി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 2016ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും. സിപിഎം ഗ്രൂപ്പിസത്തില്‍ കൃഷ്ണദാസിന്റെ കടുത്ത എതിരാളിയായിരുന്നു രാജേഷ്.

Tags: കേരള നിയമസഭഅസംബ്ലി ഇലക്ഷന്‍വിഎസ് അച്യുതാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.