Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെയ്യാറ്റിൻകര ആത്മഹത്യ; തർക്കഭൂമി വസന്തയുടേതെന്ന് ഉറപ്പിക്കാൻ അഭിഭാഷകർ രംഗത്ത്

1989 ൽ എൽഎ8/89 എന്ന നമ്പരിൽ സുകുമാരാൻനായർക്കാണ് ആദ്യം പട്ടയം ലഭിക്കുന്നതെന്ന് വസന്തയുടെ അഭിഭാഷകൻ അഡ്വ.കെ.ജി.വിജയകുമാർ പറഞ്ഞു. ഇത് 2001 ൽ സുഗന്ധിക്ക് വിലയാധാരം നൽകി. തുടർന്ന് 2006 ൽ ആണ് വസന്ത വിലയാധാരമായി വാങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 12:07 pm IST
in Kerala

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ അത്മഹത്യ ചെയ്ത സംഭവത്തിൽ തർക്ക ഭൂമി വസന്തയുടേതെന്ന് ഉറപ്പിക്കാൻ വസന്തയുടെ അഭിഭാഷകർ. വിലയാധാരത്തിന്റെയും നികുതി രസീതിന്റെയും പകർപ്പുകളുമായി ആയിരുന്നു വാർത്താ സമ്മേളനം.

1989 ൽ എൽഎ8/89 എന്ന നമ്പരിൽ സുകുമാരാൻനായർക്കാണ് ആദ്യം പട്ടയം ലഭിക്കുന്നതെന്ന് വസന്തയുടെ അഭിഭാഷകൻ അഡ്വ.കെ.ജി.വിജയകുമാർ പറഞ്ഞു. ഇത് 2001 ൽ സുഗന്ധിക്ക് വിലയാധാരം നൽകി. തുടർന്ന് 2006 ൽ ആണ് വസന്ത വിലയാധാരമായി വാങ്ങുന്നത്. രാജനും കുടുംബവും ഈവസ്തുവിൽ കയ്യേറി ഷെഡ് നിർമ്മിച്ചതാണ് എന്ന് കോടതി നിയോഗിച്ച കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും അഭിഭാഷകർ പറഞ്ഞു.

അതിയന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 21ൽ റീസർവ്വേ 852/16ൽ 1.20 ആർ (മൂന്നുസെന്റ്) ഭൂമി വസന്തയുടെ പേരിൽ 2019 ഡിസംബർ 24നാണ് അവസാനമായി കരം അടച്ചിരിക്കുന്നതെന്നും അഭിഭാഷകർ പറയുന്നു. 3634/06-ാം നമ്പർ വിലയാധാരമായി വസ്തു രജിസ്റ്റർ ചെയ്തതു. ഈ വസ്തുവിലാണ് രാജനും കുടുംബവും കൈയേറിയത്. കോടതി വാദത്തിനിടെ ഒരിടത്തും പുറംപോക്ക് ഭൂമിയാണെന്ന് വാദിച്ചിരുന്നില്ലെന് അഭിഭാഷകർ പറയുന്നു. വസന്തയുടെ വസ്തുവിൽ അതിക്രമിച്ചു കയറിയതിന് ആത്മഹത്യചെയ്ത രാജൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ആണ് വസന്ത സിവിൽ കേസ് ഫയൽ ചെയതത്. അതിന്റെ വാദപ്രതിവാദങ്ങൾക്കൊടുവിൽ വസന്തയുടേതാണ് വസ്തുവെന്ന് കോടതി കണ്ടെത്തിയെന്നും അഭിഭാഷകർ പറഞ്ഞു.

വസ്തുവിൽ രാജൻ ഉൾപ്പെടെയുള്ളവർ പ്രവേശിപ്പിക്കരുതെന്നും കോടതി ഉത്തരവു നൽകി. കോടതി നിയോഗിച്ച കമ്മിഷൻ 2020 മാർച്ച് 3 ന് പരിശോധനയക്ക് എത്തുമ്പോൾ വസ്തുവിൽ ഉണ്ടായിരുന്ന ഷെഡിന് 30 ദിവസത്തെ പഴക്കം മാത്രമാണുണ്ടായിരുന്നത്. ഇക്കാര്യം റിപ്പോർട്ടിലുണ്ട്. ഇത് പൊളിച്ചു നീക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അതിനു സമയവും അനുവദിച്ചു. എന്നാൽ അതിനു പ്രതികൾ തയാറാകാത്തതോടെ 2020 ജൂലൈ 14ന് കോടതി കമ്മിഷണൻ അഡ്വക്കേറ്റിനെ നിയോഗിച്ചു. 2020 സെപ്റ്റംബർ 19ന് കമ്മിഷണർ സ്ഥലത്തെത്തുതയും രാജനും മറ്റും എതിർത്തതിനാൽ പോലീസ് സഹായം ആവശ്യപ്പെട്ട് ഐഎ നമ്പർ 10/2020ാം നമ്പർ ഹർജിയും ഫയൽ ചെയ്തു. ആ ഹർജി ഡിസംബർ 15ന് അനുവദിച്ചു. ഈ ഉത്തരവ് നടപ്പാക്കാനാണ് പോലീസും കോടതി ഉദ്യോഗസ്ഥരും ഡിസംബർ 22ന് കോളനിയിലെത്തിയതെന്നും അഭിഭാഷകർ പറഞ്ഞു. 1999ലും രണ്ട് വസ്തുക്കൾ വസന്ത ഇതേ കോളനിയിൽ നിന്നു വാങ്ങി. അത് 2015 ൽ ചെറുമകന് ഇഷ്ടദാനം നൽകിയെന്നും അഭിഭാഷകൻ പറഞ്ഞു. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസരണമാണെന്നും അഭിഭാഷകൻ പറഞ്ഞു.  

അതേസമയം പട്ടയം ഇപ്പോഴും സുകുമാരൻ നായരുടെ പേരിലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം നെയ്യാറ്റിൻകര തഹൽസീദാർ പരിശോധിച്ച് വരികായാണ്. റിപ്പോർട്ട് വന്നാൽ മാത്രമേ വസ്തുവിന്റെ പട്ടയം സംബന്ധിച്ചുള്ള ദുരൂഹതകൾ നീങ്ങുകയുള്ളൂ.

Tags: suicidelandNeyattinkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

Kerala

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

Kerala

കോഴിക്കോട്ട് 16കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

Kerala

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.