Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇപി ജയരാജനുമായി അഭിപ്രായ ഭിന്നത; മന്ത്രിയെ നേര്‍വഴി നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ച പ്രൈവറ്റ് സെക്രട്ടറി പടിക്കുപുറത്ത്

മന്ത്രി ജയരാജന്റെ സ്റ്റാഫില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ആളാണ് എം. പ്രകാശന്‍. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെ നേരത്തേ മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 10:00 am IST
in Kerala

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിസ്ഥാനത്ത് നിന്ന് കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവ് എം. പ്രകാശനെ മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്നസിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണസമയം കണ്ണൂരില്‍ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് പാര്‍ട്ടി വിശദീകരണമെങ്കിലും മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ഇടത് സര്‍ക്കാരിനെ ബന്ധു നിയമന വിവാദത്തിലൂടെ ആദ്യ കാലത്ത് തന്നെ പ്രതിസന്ധിയിലാക്കിയ മന്ത്രി ഇ.പി. ജയരാജനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നിയോഗിച്ച എം. പ്രകാശനെ പുറത്തേക്ക് നയിച്ചത് ജയരാജന്റെ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നതിനാലാണെന്നാണ് സൂചന. വകുപ്പില്‍ പിടിമുറക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് 2018-ല്‍ എം. പ്രകാശനെ നിയമിച്ചത്. സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് പ്രകാശന്‍ പുറത്തായി. വകുപ്പില്‍ എം. പ്രകാശന്റെ നിയമനമടക്കമുള്ള കാര്യങ്ങളില്‍ ജയരാജന് കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. പ്രകാശനെ മാറ്റിയതില്‍ കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായ പ്രകാശന്റെ നിയമനം കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കര്‍ഷകസംഘം സംസ്ഥാന ട്രഷററുമായി പ്രവര്‍ത്തിക്കവെയായിരുന്നു നിയമനം.  

മന്ത്രി ജയരാജന്റെ സ്റ്റാഫില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ആളാണ് എം. പ്രകാശന്‍. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെ നേരത്തേ മാറ്റിയിരുന്നു. നിരവധി പരാതികള്‍ സജീഷിനെതിരെ നേതൃത്വത്തിന് ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്ന് ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. സജീഷ് നടത്തിയ അനാവശ്യ ഇടപെടലുകളാണ് മാറ്റത്തിലേക്ക് നയിച്ചത്.  

സമാന രീതിയില്‍ പ്രകാശനും മന്ത്രിക്കതീതമായ ഇടപെടലുകള്‍ നടത്തിയതാണ് മാറ്റത്തിന് വഴിയൊരുക്കിയതെന്നും പറയപ്പെടുന്നു. കണ്ണൂര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എം. പ്രകാശന്‍ വകുപ്പില്‍ സുപ്രധാന തസ്തികയിലിരിക്കുന്നത് മന്ത്രിക്ക് പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രകാശന്റെ സ്ഥാനചലനം കണ്ണൂരില്‍ സിപിഎമ്മില്‍ വരുംദിവസങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.