Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒവൈസിയെ ക്ഷണിച്ചതിനെതിരെ തമിഴ്‌നാട്ടിലെ മുസ്‌ളീംങ്ങള്‍; മലക്കം മറിഞ്ഞ് ഡിഎംകെ

ജനവരി ആറിന് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിഎംകെ ഒവൈസിയെ ക്ഷണിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ പിന്നീട് ഡിഎംകെയ്‌ക്ക് തന്നെ ഈ വാര്‍ത്ത പിന്നീട് നിഷേധിക്കേണ്ടി വന്നു.

Janmabhumi Online by Janmabhumi Online
Jan 3, 2021, 07:06 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ:എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ക്ഷണിക്കുക വഴി പ്രാദേശിക മുസ്ലിം നേതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങി ഡിഎംകെ.

ജനവരി ആറിന് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിഎംകെ ഒവൈസിയെ ക്ഷണിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ പിന്നീട് ഡിഎംകെയ്‌ക്ക് വാര്‍ത്ത പിന്നീട് നിഷേധിക്കേണ്ടി വന്നു.

ഡിഎംകെയുടെ ന്യൂനപക്ഷ ക്ഷേമ വിഭാഗം സെക്രട്ടറി ഡോ. ഡി. മസ്താനും എഐഎംഐഎം തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദും ചേര്‍ന്നാണ് അസാസുദ്ദീന്‍ ഒവൈസിയെ യോഗത്തിലേക്ക് ക്ഷണി ച്ചത്. ഡോ. ഡി.മസ്താന്‍ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഡിഎംകെ ഒവൈസിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്ന വാര്‍ത്ത പ്രചരിയ്‌ക്കാന്‍ തുടങ്ങി. പിന്നാലെ ഡിഎംകെയെ പിന്തുണയ്‌ക്കുന്ന പ്രാദേശിക മുസ്ലീം നേതാക്കളും മറ്റു പലരും ഈ നീക്കത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തി. ഇതോടെ ഒവൈസിയെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ യോഗത്തിലേക്ക് ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് ഡിഎംകെ തടിയൂരുകയായിരുന്നു. സഖ്യകക്ഷികളുടെ നേതാക്കളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വിശദീകരണമാണ് ഡിഎംകെ നല്‍കിയത്.

ബീഹാറില്‍ ആര്‍ജെഡിയുടെ തോല്‍വിയ്‌ക്ക് കാരണം ഒവൈസി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു

ഇസ്ലാമിക മൗലികവാദ നിലപാടിലൂടെ അതിവേഗം മുസ്ലിം ജനവിഭാഗത്തിനിടയില്‍ അതിവേഗം വേരുകളാഴ്‌ത്തിക്കൊണ്ടിരിക്കുന്ന എഐഎംഐഎമ്മും ഈ പാര്‍ട്ടിയുടെ നേതാവ് ഒവൈസി അസാസുദ്ദീനും മാധ്യമങ്ങളില്‍ നിറയുകയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകളും നേടി ഒവൈസിയുടെ പാര്‍ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ വിജയത്തിളക്കത്തില്‍ ഇപ്പോള്‍ തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പി്ല്‍ കൂടി കണ്ണു നടുകയാണ് ഒവൈസി.
എഐഎംഐഎം തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദ് ഡിഎംകെ യോഗത്തിലേക്ക് ഒവൈസിയെ ക്ഷണിച്ച വിവരം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 25 സ്ഥാനാര്‍ത്ഥികളെയെങ്കിലും മത്സരരംഗത്ത് കളത്തിലിറക്കാനും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിലേര്‍പ്പെടാനും ഒവൈസി കണക്കുകൂട്ടുന്നുണ്ട്. നേരത്തെ ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നിര്‍ദേശം ഒവൈസി മുന്നോട്ട് വെച്ചിരുന്നതായി അറിയുന്നു. എന്നാല്‍ അനുകൂല തീരുമാനമില്ലാത്തതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ 2011ലെ സെന്‍സസ് കണക്ക് പ്രകാരം 5.86 ശതമാനം മുസ്ലിങ്ങള്‍ ഉണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഇത് 7 ശതമാനമായി ഉയിര്‍ന്നിരിക്കാമെന്ന് കണക്കുകൂട്ടുന്നു. വെല്ലൂര്‍, റാണിപെട്ട്, തിരുപ്പത്തൂര്‍, കൃഷ്ണഗിരി, രാമനാഥപുരം, പുതുക്കോട്ടൈ, തിരുച്ചി, മധുരൈ, തിരുനെല്‍വേലി എന്നീ ജില്ലകളിലാണ് മുസ്ലിം ജനസംഖ്യ കൂടുതലായുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കച്ചി (എംഎംകെ) എന്നിവരാണ് തമിഴ്‌നാട്ടിലെ മുസ്ലിങ്ങളെ പ്രതിനീധീകരിക്കുന്ന രണ്ട് ന്യൂനപക്ഷ പാര്‍ട്ടികള്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ്, മനിതനേയ ജനനായക കച്ചി, ഓള്‍ ഇന്ത്യ മുസ്ലിംലീഗ്, തമിഴ്‌നാട് തൗഹീദ് ജമാത്ത് എന്നീ ചെറിയ പാര്‍ട്ടികളും മത്സരരംഗത്തെ സാന്നിധ്യമാണ്.

Tags: ഡിഎംകെVote Bankഎഐഎംഐഎംഅസാസുദ്ദീന്‍ ഒവൈസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം സംവരണം കോൺഗ്രസിന്റെ ഭിന്നിപ്പിക്കൽ അജണ്ട , സഖ്യകക്ഷികളുടെ കൈകളിലേക്ക് വഴുതിവീഴുന്ന മുസ്ലീം വോട്ട് ബാങ്ക് തിരിച്ചെടുക്കാൻ ഹൈക്കമാൻഡും : ബിജെപി

Kerala

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍, സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നത് ചില വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍

Kerala

മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു,മലപ്പുറത്ത് കള്ളപ്പണ ഇടപാട് നടന്നാല്‍ കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടത്‌; കെ സുരേന്ദ്രന്‍

Main Article

വേണം രാഷ്‌ട്രീയവും വോട്ടുബാങ്കും മറന്നുള്ള നടപടികള്‍

India

കോണ്‍ഗ്രസ് വോട്ട് ബാങ്കിന് അടിമപ്പെട്ടുപോയി; രാമക്ഷേത്രത്തെ പോലും അവര്‍ രാഷ്‌ട്രീയ ആയുധമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies