Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യാത്രക്കാരെ വലച്ച് വള്ളക്കടവ്

കിഴക്കേകല്ലട പഞ്ചായത്തിലെ താഴം വാര്‍ഡില്‍ നെല്‍പരകുന്ന് വള്ളക്കടവ് അനാഥാവസ്ഥയിലായിട്ട് മൂന്നരവര്‍ഷമായി. വള്ളക്കടവില്‍ നിന്നും നെല്‍പുരകുന്നിലേക്ക് പോകാന്‍ ദിവസവും നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന വള്ളക്കടവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പഞ്ചായത്ത് നിഷേധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 11:00 am IST
in Kollam
വള്ളക്കടവിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന നിലയില്‍

വള്ളക്കടവിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന നിലയില്‍

കിഴക്കേകല്ലട: കിഴക്കേകല്ലട പഞ്ചായത്തിലെ താഴം വാര്‍ഡില്‍ നെല്‍പരകുന്ന് വള്ളക്കടവ് അനാഥാവസ്ഥയിലായിട്ട് മൂന്നരവര്‍ഷമായി. വള്ളക്കടവില്‍ നിന്നും നെല്‍പുരകുന്നിലേക്ക് പോകാന്‍ ദിവസവും നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന വള്ളക്കടവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പഞ്ചായത്ത് നിഷേധിക്കുകയാണ്.

രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഫെറി സര്‍വീസിന് ആകെ ഒരു വള്ളം മാത്രമാണ് ഉള്ളത്. രണ്ട് വര്‍ഷത്തിലേറെയായി കാത്തിരിപ്പുകേന്ദ്രം തകര്‍ന്നിട്ട്. നാല് ഇരുമ്പൂതൂണുകളിലായി ഷീറ്റ് മേഞ്ഞ കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും നിലംപൊത്തിയിട്ടുണ്ട്. സ്ഥലത്തെ പഞ്ചായത്തംഗം സിപിഎം പ്രതിനിധിയായിരുന്നു. ഇദ്ദേഹത്തിന്റെ കടുത്ത അനാസ്ഥയാണ് ഈ ഗതികേടിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അക്കരെയുള്ള നെല്‍പ്പുരകുന്ന് ഗവ. എച്ച്എസ്എസിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്നും പോയി വന്നിരുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണായതോടെ സ്‌കൂള്‍ അടച്ചു. എന്നാല്‍ ഇവര്‍ക്ക് അടുത്തമാസം മുതല്‍ ക്ലാസ് ആരംഭിക്കുകയാണ്. ഈ ഒരു വള്ളത്തെ ആശ്രയിച്ചാണ് ഇവരുടെ സ്‌കൂളില്‍പോക്ക്. കാത്തിരിപ്പുകേന്ദ്രം പോലും ഇത്രും കാലം ശരിയാക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത് ബിജെപി പ്രതിനിധിയായ അമ്പിളി ശങ്കറാണ്. എത്രയും വേഗം ജനങ്ങളുടെ ജീവല്‍പ്രശ്‌നമായ വള്ളക്കടവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് മെംബറായ അമ്പിളിശങ്കറിന്റെ ശ്രമം. മഴപെയ്താല്‍ കയറി നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. ആവശ്യമായ ഫണ്ട് പഞ്ചായത്ത് അനുവദിക്കാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പാര്‍ട്ടി പഞ്ചായത്തുസമിതി ജനറല്‍ സെക്രട്ടറി പുളിക്കല്‍ രാജേന്ദ്രന്‍ പിള്ള അറിയിച്ചു.

Tags: Boat serviceയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

Alappuzha

രേഖകളില്ലാത്ത രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാനിനൊപ്പം പുതിയ യൂണിഫോമണിഞ്ഞ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാര്‍
Kottayam

പുതിയ യൂണിഫോമില്‍ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്‍; ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നെയിംപ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷത

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.