Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരില്‍ പ്രസിഡന്റ് സ്ഥാനത്തിനായി സിപിഎമ്മില്‍ തമ്മിലടി രൂക്ഷമായി

അഞ്ചുസീറ്റ് നേടി ബിജെപി രണ്ടാം സ്ഥാനത്തുവന്ന പഞ്ചായത്താണിത്. പ്രസിഡന്റ് സ്ഥാനത്തിനായി ഇവിടെ ജയിച്ചുവന്ന രണ്ട് വനിതകള്‍ നേര്‍ക്കുനേര്‍ പോരടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവലോകനയോഗം കൈയാങ്കളിയിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 11:45 am IST
in Kollam

ശാസ്താംകോട്ട: കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടും കുന്നത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിനായി സിപിഎമ്മില്‍ തമ്മിലടി. അഞ്ചുസീറ്റ് നേടി ബിജെപി രണ്ടാം സ്ഥാനത്തുവന്ന പഞ്ചായത്താണിത്. പ്രസിഡന്റ് സ്ഥാനത്തിനായി ഇവിടെ ജയിച്ചുവന്ന രണ്ട് വനിതകള്‍ നേര്‍ക്കുനേര്‍ പോരടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവലോകനയോഗം കൈയാങ്കളിയിലെത്തി.  

പാര്‍ട്ടി അംഗങ്ങളായ വത്സലകുമാരിയും അരുണാമണിയുമാണ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് തീരുമാനം അനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സിപിഎം മത്സരരംഗത്ത് ഇറക്കിയത് പാര്‍ട്ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറി പ്രിയദര്‍ശിനിയെയായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം സ്വപ്‌നം കണ്ട് മത്സരത്തിനിറങ്ങിയ ഈ വനിതാനേതാവിനെ പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കുകയായിരുന്നത്രേ. ഇതേ തുടര്‍ന്നാണ് പ്രസിഡന്റാകാന്‍ കച്ചകെട്ടി വത്സലകുമാരിയും അരുണാമണിയും രംഗത്തുവന്നത്.

അരുണാമണിയോടാണ് പാര്‍ട്ടി ഏരിയാ നേതൃത്വത്തിന് താല്പര്യമെങ്കിലും കുന്നത്തൂര്‍ പഞ്ചായത്തിലെ ഭൂരിപക്ഷം പാര്‍ട്ടിക്കാരും അരുണാമണിക്കെതിരാണ്. ആ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി അവലോകനയോഗത്തില്‍ പ്രകടമായത്. പാര്‍ട്ടി നേതൃത്വം ഇവരുടെ പേര് നിര്‍ദേശിച്ചപ്പോള്‍ തന്ന ഐവര്‍കാലയില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. വത്സലകുമാരിയെ അനുകൂലിക്കുന്നവര്‍ എതിര്‍പക്ഷത്ത് സംഘടിച്ചതോടെ പാര്‍ട്ടി അവലോകനയോഗം സംഘര്‍ഷത്തിലെത്തി.

17 അംഗങ്ങളുള്ള കുന്നത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും എന്‍ഡിഎക്ക് അഞ്ചും യുഡിഎഫിന് മൂന്നുമാണ് അംഗങ്ങള്‍. കൂടാതെ രണ്ട് സ്വതന്ത്രരുമുണ്ട്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം കൊടുമ്പിരിക്കൊള്ളവെ ജയിച്ച ഓരോ സ്വതന്ത്രരെ ചാക്കിട്ട് പിടിച്ച് ഇരുവരും വശത്താക്കിയെന്നാണ് സൂചന.  

മൂന്നാം വാര്‍ഡില്‍ നിന്നു വിജയിച്ച സ്വതന്ത്രയായ മജീനയെ വത്സലകുമാരിയും രണ്ടാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്രന്‍ ഡാനിയല്‍ തരകനെ അരുണാമണിയും ഇതിനകം ഒപ്പം കൂട്ടിയതായാണ് വിവരം. ഇരുവര്‍ക്കും വമ്പന്‍ വാഗ്ദാനങ്ങളും നല്‍കിയതായാണ് വിവരം.

Tags: അധ്യക്ഷന്‍cpmKunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.