Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിരൂപണത്തിന്റെ ഭാരതീയത

2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്‌കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 03:00 am IST
in Varadyam

2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്‌കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.  

കേസരിയും മാരാരും ഗുപ്തന്‍ നായരുമെല്ലാം മഹാപണ്ഡിതന്മാരായിരുന്നെങ്കിലും വിലയിരുത്തലുകള്‍ പലപ്പോഴും നമ്മളെ  നിരാശരാക്കിയിട്ടുണ്ട്. ചങ്ങമ്പുഴയെ മഹാപ്രതിഭയെന്ന് വാഴ്‌ത്തിയ എം. കൃഷ്ണന്‍ നായര്‍ വൈലോപ്പിള്ളിയെ ഇടത്തരം കവിയെന്നു പറഞ്ഞപ്പോള്‍ അതാര്‍ക്കും മനസ്സിലാക്കാനായില്ല. കെ.പി. അപ്പനും മുണ്ടശ്ശേരിയും ഒക്കെ പാശ്ചാത്യപക്ഷപാതിത്വത്തില്‍ പലപ്പോഴും മുങ്ങിപ്പോയി. എന്നാല്‍ ടീച്ചറാകട്ടെ പാശ്ചാത്യവും ഭാരതീയവുമായ എല്ലാ അറിവുകളും ചിട്ടയായി ആര്‍ജ്ജിക്കുകയും അതുപയോഗിച്ച് കൃതികളുടെ ആന്തരികഭംഗി സൂക്ഷ്മമായിത്തന്നെ കാട്ടിത്തരുകയും ചെയ്യുന്നു. അധികം പേരെ വേദനിപ്പിക്കാറില്ലെന്നതൊഴിച്ചാല്‍ കൃതികളുടെ ആഭ്യന്തരലോകത്തേക്ക് ടീച്ചറെപ്പോലെ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു സാഹിത്യ വിശ്ലേഷക(³) മലയാളത്തില്‍ വേറെയില്ലേയില്ല. ”പാത്രമറിഞ്ഞു ഭിക്ഷ…” എന്ന മട്ടില്‍ ടീച്ചര്‍ക്ക് നല്‍കിയ പുരസ്‌കാരം ഏറ്റവും അനുയോജ്യം തന്നെ.

ഗായകകവിയായ മധുസൂദനന്‍ നായരും നോണ്‍ ഫിക്ഷന്‍ കാറ്റഗറിയില്‍ ശശി തരൂരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പങ്കിട്ടെടുത്തു. തരൂരിന്റെ രാഷ്‌ട്രീയത്തോടു യോജിക്കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗലഭാഷാ കൃതികള്‍ ഭാഷയുടെ ഭംഗികൊണ്ടു മനോഹരമായവ തന്നെ. വിദേശത്തു വളര്‍ന്നതിനാല്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ല. ബോധപൂര്‍വം ദീര്‍ഘങ്ങളായ വാക്കുകളുപയോഗിച്ചും പുതിയ പദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ‘തരൂരിയന്‍ സ്റ്റൈല്‍’ തന്നെ രൂപപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനാരീതി ഇന്ന് ലോകം മുഴുവന്‍ ഇംഗ്ലീഷ് വായനക്കാര്‍ക്കു സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. ‘രീശിമഴല’ (പദസൃഷ്ടി) തരൂര്‍ എന്നു രേഖപ്പെടുത്തുന്ന രീതിയില്‍ ഓക്‌സഫോര്‍ഡ് ഡിക്ഷണറിക്കാരുപോലും ഇന്ന് അദ്ദേഹത്തെ അംഗീകരിക്കുന്നു. പിന്നെ കേന്ദ്ര സാഹിത്യ അക്കാദമി മാത്രം മാറിനില്‍ക്കുന്നതെങ്ങനെ? കവിത പാടും തോറും നേര്‍ത്തു നേര്‍ത്തു ഒടുവില്‍ ലളിതഗാനമായി പോകാറുണ്ട്. മലയാളത്തിലെ ഗായക കവികളില്‍ പ്രസിദ്ധരായവരെല്ലാം നല്ല ലളിതഗാനങ്ങളെഴുതി കവിത എന്ന ലേബലില്‍ വിട്ടുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ മധുസൂദനന്‍ നായര്‍ അക്കൂട്ടത്തിലാണെന്നു പറയാന്‍ വയ്യ. അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തനും അഗസ്ത്യ ഹൃദയവും മേഘങ്ങളെ കീഴടങ്ങുവിനും ഗാന്ധര്‍വവും തുടങ്ങി ഒരു ഡസനിലധികം കവിതകള്‍ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ‘അച്ഛന്‍ പിറന്ന വീടും’ തരൂരിന്റെ (An Er-a o-f D-ar-kn-e-ss) ഇരുട്ടിന്റെ കാലഘട്ടവും അര്‍ഹതയുള്ള കൃതികള്‍ തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.