Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സി.കെ.ആശ എംഎല്‍എ നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡുകളില്‍ സിപിഐ മൂന്നാമത്

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍ മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 03:50 pm IST
in Kottayam

വൈക്കം: തദ്ദേശ തിരഞ്ഞടുപ്പില്‍ വൈക്കം എംഎല്‍എ സി.കെ. ആശ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയ വാര്‍ഡുകളിലെ സിപിഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. നഗരസഭയിലെ 12 വാര്‍ഡിലെ സ്ഥാനാത്ഥി ഉള്‍പ്പെടെയുള്ളവര്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. സിപിഐയ്‌ക്ക് പ്രതാപമുണ്ടായിരുന്ന വൈക്കം നഗരസഭയില്‍ ബിജെപിയുടെ പിറകിലിരിക്കേണ്ട ഗതികേടിലാണ്.  

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍  മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ മുന്‍ ചെയര്‍മാന്റെ വാര്‍ഡില്‍ ബിജെപിയുടെ വിജയവും സിപിഐ ഞെട്ടിച്ചു. എന്‍ഡിഎയുടെ ഗിരിജാകുമാരി 47 ശതമാനം വോട്ടും നേടി. നഗരസഭയിലെ  പട്ടികജാതി സംവരണ വാര്‍ഡായ ഏഴില്‍  ബിജെപിയുടെ ലേഖ അശോകന്‍ വിജയിച്ചു. 11 വാര്‍ഡില്‍  സിറ്റ് നിഷേധിച്ച സിപിഎം വനിതാ നേതാവ് എ.സി.മണിയമ്മ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ചു വിജയിച്ചത്  സിപിഎമ്മിന് തിരിച്ചടിയായി. ഇവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ഹരിദാസ് മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.  

ചെമ്പ് പഞ്ചായത്തില്‍ അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെ തോറ്റു. തലയാഴത്തും, വെച്ചൂരിലും, ഉദയനാപുരത്തും പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. ഉദയനാപുരത്ത് ആറ് സീറ്റില്‍ മത്സരിച്ചിട്ട് മൂന്ന് എണ്ണം കിട്ടി. തലയാഴത്തും വെച്ചൂരിലും അഞ്ച് വീതം സീറ്റുകളിലാണ് മത്സരിച്ചത്. ഇവിടെ ഒരോ സീറ്റിലേക്ക് ഒതുങ്ങി. ഉദയനാപുരത്ത് പാര്‍ട്ടിയുടെ പ്രമുഖന്‍ സാബു പി.മണലൊടി തോറ്റത് വലിയ ആഘാതമായി. 

ഇവിടെ ആറ് സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്. മറവന്‍തുരുത്തില്‍ അഞ്ച് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ട് സീറ്റിലാണ് വിജയിച്ചത്.  തലയോലപ്പറമ്പില്‍ നാല് സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ വിജയിച്ചു. ടിവി പുരത്ത് അഞ്ച് സീറ്റില്‍ മത്സരിച്ച് അഞ്ചും നേടാനായി. വെള്ളൂരില്‍ നാല് സീറ്റില്‍ മത്സരിച്ച് മൂന്നെണ്ണത്തില്‍ വിജയിച്ചു. ഇവിടെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.

Tags: cpikottayamതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.