Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെറുശ്ശേരിക്കുപോലും ലഭിക്കാത്ത കൃഷ്ണദര്‍ശനം ബോധ്യപ്പെടുന്നത് ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിതയിലാണ്: പി നാരായണക്കുറുപ്പ്

വിരുദ്ധോക്തി എന്ന അലങ്കാരമല്ല ഇത്. അദൈ്വതബോധം എന്ന വേദാന്തത്തിലെ കാഴ്ചപ്പാടിന്റെ ഹൃദയസ്പര്‍ശിയായ വിവരണമാണ്.

Janmabhumi Online by Janmabhumi Online
Dec 23, 2020, 02:20 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഭക്തിപ്രസ്ഥാനത്തിന്റെ  സിന്ദൂരതിലകം എന്ന് വിശേഷിപ്പിക്കാവുന്ന ആ ഉല്‍കൃഷ്ടരചനയായിരുന്നു സുഗതകുമാരിയുടെ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിത എന്ന് തപസ്യ മുന്‍ അധ്യക്ഷന്‍ പി നാരായണക്കുറുപ്പ്.

കലികാലവിലാസത്തിനിടെ, മലയാളത്തിന് നല്‍കിയതിന് സുഗതയെ അഭിനന്ദിച്ചേ പറ്റുവെന്ന് അദ്ദേഹം അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.  

സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനെ ഉണ്ണിക്കണ്ണനായി കാണാനാണ് കവിക്ക് കൂടുതലിഷ്ടം. ഒട്ടേറെ കൃഷ്ണ കവിതകളുള്ളതില്‍  കവിതയുടേതായ കൃഷ്ണദര്‍ശനം, ‘ചെറുശ്ശേരിക്കുപോലും ലഭിക്കാത്ത ദര്‍ശനം’ നമുക്ക് ബോധ്യപ്പെടുന്നത്. ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിതയിലാണ്.  

‘കൃഷ്ണാ നീ എന്നെ അറിയില്ല, എന്ന് ആവര്‍ത്തിച്ചുള്ള നിഷേധവചനം അറിയും എന്ന സുദൃഢ വിശ്വാസത്തെയാണ് വിളംബരം ചെയ്യുന്നത്. അറിയില്ല എന്ന് പറയാന്‍ കാരണം വളരെ വിചിത്രം തന്നെ, നോക്കൂ.

വെള്ളംകോരാന്‍ ഇറങ്ങുന്നു എന്ന ഭാവത്തില്‍ ഞാന്‍ കാളിന്ദിയാറ്റില്‍, നിന്നെക്കാണാന്‍ വേണ്ടി ഇറങ്ങിയിട്ടില്ല. നദിക്കരയില്‍ മരക്കൊമ്പില്‍ എന്റെ ഉടയാട മോഷ്ടിച്ച് നീ കയറിയിരുന്നപ്പോള്‍ ഞാന്‍ അത് യാചിച്ചുതിരികെ മേടിച്ചില്ല.  

ഒരു ഓടക്കുഴല്‍വിളികേട്ട ദിക്കിലേക്ക്, സ്വന്തം കുട്ടികളെയും ഭര്‍ത്താവിനെയും വിസമരിച്ചുകൊണ്ട് ഞാന്‍ ഓടിയെത്തിയിട്ടില്ല. ഈവിധത്തില്‍ കൃഷ്ണനും കവിയും തമ്മിലുള്ള ആത്മഐക്യം, കവി സ്വയം ഗോപികയായി മാറുന്നതിലൂടെ  ആത്മവിസ്മൃതിയിലൂടെ ഒരു സത്യമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. ഭാവാവിഷ്‌കാരത്തിന്റെ ഒരു നവീനമാതൃക.

വിരുദ്ധോക്തി എന്ന അലങ്കാരമല്ല ഇത്. അദൈ്വതബോധം എന്ന വേദാന്തത്തിലെ കാഴ്ചപ്പാടിന്റെ ഹൃദയസ്പര്‍ശിയായ വിവരണമാണ്. പാശ്ചാത്യവല്‍ക്കരണവും കമ്പോള സംസ്‌കാരവും നിമിത്തം ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടുപോയ ഈശ്വരാനുഭൂതി അതിന്റെ സ്ഥാനത്ത് വിളിച്ചുവരുത്തിയ ശൂന്യതാബോധവും ആശാഭംഗവും ആണ് ഈ കവിതയിലെ അറിയില്ല എന്ന അടിവരയിട്ട പ്രയോഗത്തിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം. പി നാരായണക്കുറുപ്പ് പറഞ്ഞു

Tags: sreekrishnaസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീകൃഷ്ണ രൂപത്തില്‍ ‘ഡിജിറ്റല്‍ അവതാര്‍’; പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ‘ഗീത’; ജി20യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കാഴ്ചകള്‍ ഏറെ

Vicharam

ചിങ്ങത്തിലെ കൃഷ്ണഗാഥാപാരായണം അന്യം നില്‍ക്കുന്നുവോ?

Samskriti

ശ്രീകൃഷ്ണജയന്തി; വിപുലമായി ആഘോഷിക്കും; കൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാക്കും, പ്രചരണത്തിന് ഡിജിറ്റല്‍ പ്രമുഖ്

Thrissur

“പടമാകും വരെ പടം വരക്കണം”; കണ്ണന്റെ ആയിരത്തിലധികം ചിത്രങ്ങൾക്ക് നിറം പകർന്ന് രതീഷ് ബാലാമണി

കൃഷ്ണ സന്തോഷും, അജിത് പല്ലാവൂരും
Music

മനോഹരം ഈ ‘ കൃഷ്ണ ‘ ഗീതങ്ങൾ; കൃഷ്ണ സന്തോഷിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies