Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരള രാഷ്‌ട്രീയം തീവ്രവാദികളുടെ നിയന്ത്രണത്തില്‍; മത തീവ്രവാദികള്‍ പഞ്ചായത്ത് തലം വരെ; ന്യൂനപക്ഷം എന്നാല്‍ മുസ്ളീം മാത്രമോ

വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Dec 22, 2020, 01:59 pm IST
in Article

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലെ മതേതര മനസുകൾ വളരെ ആശങ്കയോടെ ഒരു കാര്യം മനസിലാക്കി. മതതീവ്രവാദികൾ കേരള രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന ഒരു നിർണ്ണായക ശക്തിയായി മാറി. മതേതരത്വം എന്നത് ചില ആൾക്കാരുടെ മാത്രം ബാധ്യതയാണ്. മറ്റുള്ളവർക്ക് അത് ഭരണം കയ്യാളാനുള്ള അവസരവും. ഇടത് ജനാധിപത്യ മുന്നണിയിൽ എസ്‍ ഡി പി ഐ ചേക്കേറിയപ്പോൾ ഐക്യ ജനാധിപത്യ മുന്നണിയിൽ ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്നെ മതേതര മേലങ്കിയണിഞ്ഞ മുസ്ലീം ലീഗും.

വെല്‍ഫയര്‍ പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രസ്ഥാനം അള്ളാഹുവിന്റെ രാജ്യമല്ലാതെ മറ്റൊന്നിനെയും അംഗികരിക്കുകയില്ലെന്ന ഭരണഘടനയുള്ളവരാണ്. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ ദൈവത്തിന്റെ രാജ്യത്തിന് വിരുദ്ധമാണെന്നും ഒരു യഥാര്‍ത്ഥ ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും ഈ മൂന്നും സ്വീകരിക്കാന്‍ പറ്റുന്നതല്ലെന്നും പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

എസ് ഡി പി ഐ മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഎം മൂന്നാം സ്ഥാനത്ത് ആയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ ഘാതകരെ പിടികൂടാൻ പോലും പിണറായി സർക്കാരിനായിട്ടില്ല. ശബരിമലയിൽ പ്രവേശിക്കാൻ രഹനാ ഫാത്തിമയ്‌ക്ക് പിന്തുണ നൽകാൻ പിണറായി സർക്കാർ തയ്യാറായതും ഈ ധാരണയുടെ ഭാഗമായിട്ടായിരുന്നു.

മറുവശത്താകട്ടെ ഏറെക്കുറെ മതമൗലികവാദികൾക്കും സംഘടിത മതശക്തികൾക്കും കീഴടങ്ങിയ നിലയിലാണ് യുഡിഎഫ്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 5-ാം മന്ത്രി സ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗ് ഉണ്ടാക്കിയ കലാപം കേരളം മറന്നു കാണാനിടയില്ല. അതിന്റെ തനിയാവർത്തനമാണ് കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോൾ നടക്കുന്നത്. മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാണിച്ച് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനം വിലപേശി ഉറപ്പിക്കുകയാണ് ലീഗ്. അതിന് വഴങ്ങിക്കൊടുക്കാനേ കോൺഗ്രസിന് കഴിയുന്നുള്ളൂ. അംഗബലം കൊണ്ട് പ്രത്യേക ജില്ല കമ്മ്യൂണിസ്റ്റുകളുടെ സഹായത്തോടെ തരപ്പെടുത്തി. ഇപ്പോൾ അവിടങ്ങളിലെ ജയം അധികാര സ്ഥാനത്തിനായി രണ്ടു പേരുടെയും സഹായത്തോടെ ഉപയോഗപ്പെടുത്തുന്നു. കൃസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികളായി അറിയപ്പെട്ടിരുന്ന കേരളാ കോൺഗ്രസുകളെ രണ്ടു മുന്നണികളും ചേർന്ന് ഛിന്നഭിന്നമാക്കി. അവർക്ക് വിലപേശൽ പോയിട്ട് സ്വന്തം കാലിൽ നിവർന്ന് നിൽക്കാൻ പോലുമുള്ള ശേഷിയില്ലാതായി. അല്ലെങ്കിൽ അങ്ങനെയാക്കി.

കേരളത്തിൽ ന്യൂനപക്ഷമെന്നാൽ മുസ്ലീങ്ങൾ മാത്രമാണെന്ന സ്ഥിതിയാണ്. അതുകൊണ്ടാണ്, 50 ശതമാനത്തിൽ കൂടുതൽ മുസ്ലിം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ആ സ്‌കൂൾ മുസ്ലിം സർക്കാർ സ്‌കൂൾ ആയി പേര് മാറ്റപ്പെടുന്നത്. അതു കൊണ്ടാണ്, കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ ആനൂകൂല്യങ്ങൾ വീതം വെയ്‌ക്കുന്നതിൽ പോലും കടുത്ത വിവേചനം നേരിടുന്നു എന്ന് കൃസ്ത്യൻ സഭകൾക്ക് വിലപിക്കേണ്ടി വന്നത്.

കൃസ്ത്യൻ സഭകൾ ഉയർത്തിയ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാനോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനോ സർക്കാർ തയ്യാറാകുന്നുമില്ല. ഓർത്തഡോക്സ്-യാക്കോബായ തർക്കം രമ്യമായി പരിഹരിക്കാൻ ബാധ്യത ഉള്ള കേരളാ സർക്കാർ അവരെ തെരുവിൽ തല്ലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇരു വിഭാഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന നില വന്നപ്പോഴാണ് വീണ്ടും ചർച്ചയ്‌ക്ക് തയ്യാറാണെന്ന നിലപാട് പിണറായി വിജയൻ സ്വീകരിച്ചത്. ലൗ ജിഹാദിന് ഹിന്ദു കുട്ടികളെ പോലെ കൃസ്ത്യൻ പെൺകുട്ടികളും ഇരയാകുന്നു എന്ന കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ പരിഹസിക്കാനും ഇവർ മുതിർന്നു.

തുർക്കിയിലെ കൃസ്ത്യൻ ആരാധാനാലയമായ ഹാഗിയാ സോഫിയാ മുസ്ലീം തീവ്രവാദികള്‍ കയ്യടക്കിയപ്പോഴും കേരളത്തിലെ ബുദ്ധി ജീവികൾ അതിനെ ന്യായീകരിക്കുകയായിരുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവർത്തകരെല്ലാം ഞങ്ങളുടെ ആൾക്കാരാണെന്ന് എം.ഇ.എസ് നേതാവ് ഫസൽ ഗഫൂർ പരസ്യമായി പ്രസംഗിച്ചതും നാം മറക്കരുത്. ചാനൽ ചർച്ചകൾ നയിക്കുന്ന എല്ലാവരും ഈ ഒഴുക്കിൽ പെട്ടവരാണെന്നാണ് ഫസൽ ഗഫൂർ പറഞ്ഞത്. ഇതൊരു ആഗോള പദ്ധതിയുടെ ഭാഗമാണ്. സമസ്ത മേഖലകളും കയ്യടക്കി കഴിഞ്ഞ ആഗോള തീവ്രവാദം ഈ തദ്ദേശ ഭരണ തിരഞ്ഞെടുപ്പോടെ നമ്മുടെ അധികാര സ്ഥാനങ്ങളും കയ്യടിക്കുകയാണ്. 

വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങൾ വോട്ടു ചെയ്യാതിരുന്നപ്പോൾ തീവ്രവാദ ശക്തികൾ സംഘടിതമായി വോട്ട് ചെയ്ത് അധികാരം പിടിച്ചെടുത്തു. അതിന് രണ്ടു മുന്നണികളും സഹായം ചെയ്തു. അതാണ് യാഥാർത്ഥ്യം. തെറ്റു തിരുത്താൻ 4 മാസങ്ങൾക്ക് ശേഷം ഒരവസരം കൂടി കിട്ടും. അത് നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മതേതര കേരളത്തിന്റെ നിലനിൽപ്പ്.

Tags: Minorityismവെല്‍ഫെയര്‍ പാര്‍ട്ടിമുസ്ലീംchristianമുസ്ലിം സംഘടനകള്‍സന്ദീപ് വാചസ്പതിMuslim LeagueP-am A-s¯ C-Ém-an-തീവ്രവാദിfasal gafoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.