Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തി ബിജെപി

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 20, 2020, 10:04 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കൂത്തുപറമ്പ്: തദ്ദേശത്തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡുകളില്‍ മത്സരിച്ച കൂത്തുപറമ്പ് നഗരസഭിയില്‍ ബിജെപിയുടെത് മികച്ച പ്രകടനം. 2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തിയ ഏക രാഷ്‌ട്രീയപ്പാര്‍ട്ടി ബിജെപിയാണ്. 26 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ വിജയിച്ചു. ഏഴിടത്തു രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേരിയ വോട്ടിനാണ് രണ്ടിടത്ത് പരാജയപ്പെട്ടത്.

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ 43 വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിന് ഇവിടെ ഇത്തവണ 19 വോട്ട് മാത്രമാണ് ലഭിച്ചത്. പല വാര്‍ഡുകളിലും കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.  

രണ്ടാം വാര്‍ഡില്‍ കഴിഞ്ഞതവണത്തെ വോട്ടിനെ അപേക്ഷിച്ച് വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടരയിരട്ടിയിലധികം വോട്ടുകള്‍ നേടി ശക്തമായ മുന്നേറ്റം നടത്തി.2015 ല്‍ 200 ലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫിനു ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം കേവലം 12 വോട്ടുകളാണ്. മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തി.  

നാലാം വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമായിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത് 38 വോട്ടുകള്‍ക്കാണ്. 56 വോട്ട് ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 37 വോട്ടുകളാണ്. അഞ്ചാം വാര്‍ഡിലും ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇരട്ടിയിലധികം വോട്ടുകള്‍ നേടി വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടാം സ്ഥാനത്തെത്തി.  

കൂത്തുപറമ്പ് നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച കെ.പി. ശ്രീധരന്‍ നേടിയ 177 വോട്ടും ശ്രദ്ധേയമാണ്. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കുന്ന വാര്‍ഡില്‍ ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം നൂറ് വോട്ട് മാത്രമാണ്. കഴിഞ്ഞ തവണ 21 വാര്‍ഡുകളിലായിലായിരുന്നു മത്സരിച്ചിത്.  

കൂത്തുപറമ്പില്‍ സിപിഎം ഇതര സ്ഥാനാര്‍ത്ഥികളെ ഓരോ വാര്‍ഡുകളിലും പിന്തുണക്കാന്‍ ആളുകളെ കിട്ടുക എന്നത് പ്രയാസമാണ്. സിപിഎം ഇതര സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തുക, അക്രമിക്കുക, അവരുടെ വസ്തുവകകള്‍ നശിപ്പിക്കുക ഇതൊക്കെ സ്ഥിരം ഏര്‍പ്പാടാണ്. 2015 ല്‍ പതിനെട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച ഓട്ടോെ്രെഡവറുടെ ഓട്ടോ അടിച്ചുതകര്‍ത്തു. ഇരുപത്തൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയേ പിന്തുണച്ച ഓട്ടോ ഡ്രൈവറുടെ ഓട്ടോ അഗ്‌നിക്കിരയാക്കി. എന്നിട്ടും 2015 നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാന്‍ 21 വാര്‍ഡുകളിലാണ് ആളുകള്‍ തയ്യാറായിരുന്നു. ഇത്തവണ 26 വാര്‍ഡുകളില്‍ ധൈര്യപൂര്‍വ്വം ബിജെപിയെ പിന്തുണക്കാന്‍ വോട്ടര്‍മാര്‍ മുന്നോട്ട് വന്നത് തന്നെ കൂത്തുപറമ്പിലെ രാഷ്‌ട്രീയ ചിത്രം മാറുന്നുവെന്നതിന്റെ തെളിവാണ്.

Tags: bjpകുത്തുപറമ്പ്Local Body Election Kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

Kerala

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

Kerala

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies