Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളം പ്രചരിപ്പിച്ചു; കോടതിയില്‍ മാപ്പു പറഞ്ഞ് ജയ്‌റാം രമേശ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 04:08 pm IST
in India

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മകന്‍ വിവേക് ഡോവലിനും എതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച കോണ്‍ഗ്രസ് ദേശീയ നേതാവ് ജയ്‌റാം രമേശ് ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞു.  നിയമ നടപടികള്‍ ഉറപ്പായതോടെയാണ് തലയൂരാന്‍ മാപ്പപേക്ഷിച്ചത്. മാപ്പു സ്വീകരിച്ച വിവേക് ജയ്‌റാം രമേശിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.  അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു.  

കാരവാന്‍ മാസികയില്‍ വന്ന ഒരു വാര്‍ത്ത അടിസ്ഥനമാക്കിയാണ് അന്ന് ആരോപണം ഉന്നയിച്ചത്. അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു. ആരോപണം താങ്കളെ മുറവേല്‍പ്പിച്ചു എന്നു മനസിലാക്കുന്നു. അതിനാല്‍, താങ്കളോടും കുടുബത്തോടും മാപ്പു പറയുന്നു, ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വെബ് സൈറ്റില്‍ നിന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവന നീക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

 നോട്ട് നിരോധനക്കാലത്ത് വിവേക് നടത്തിവന്നിരുന്ന കേമാന്‍ ഐലന്‍ഡ്‌സ് ഹെഡ്ജ് ഫണ്ട് അടക്കമുള്ള കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് വിവേക് ദല്‍ഹി കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയുകയായിരുന്നു ജയ്‌റാം രമേശ്. പിതാവ് അജിത് ഡോവലിനോടുള്ള രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണ് രമേശ് ചെയ്തതെന്നും കേസില്‍ വിവേക് ആരോപിച്ചിരുന്നു. 2019 ജനുവരിയിലാണ് കേസ് നല്‍കിയത്.

ഇതേ ആരോപണം വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയ്‌ക്ക് എതിരെയും വിവേക് മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. മാപ്പു പറയില്ലെന്ന് കാരവാന്‍ പറഞ്ഞ സ്ഥിതിക്ക് അവര്‍ക്കും ലേഖകനുമെതിരായ മാനഷ്ടക്കേസ് തുടരുമെന്നും വിവേക് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.