Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊലിയുന്നത് നിരവധി സ്വപ്‌നങ്ങള്‍: മരണമുറങ്ങുന്ന വെള്ളച്ചാട്ടം

നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 10:26 am IST
in Idukki
വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

നെടുങ്കണ്ടം: കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസത്തിനൊപ്പം അപകടസാധ്യതകളും കൂട്ടുന്നു. നെടുങ്കണ്ടം മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തൂവല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്.

വെള്ളത്തില്‍ നീന്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ ആഴങ്ങളിലേക്ക് മറഞ്ഞത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ  ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല. ആര്‍ക്കും യഥേഷ്ടം വരാം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാം.

വര്‍ഷങ്ങള്‍ക്കിടെ ഈ അരുവിയില്‍ മരണപ്പെട്ടത് 6 പേരാണ്. ഇതില്‍ സ്ഥലമറിയാവുന്ന പ്രദേശവാസികളും ഉള്‍പ്പെടുന്നു. നിറയെ പാറ ഇടുക്കുകളാണ് ഈ വെള്ളച്ചാട്ടത്തിന്റെ അപകട സാധ്യത കൂട്ടുന്നത്. താഴെ അരുവിയിലും കയത്തിനുള്ളിലും ധാരാളം പാറ ഇടുക്കുകളും അള്ളും ഉണ്ട്. ഇതറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. അരുവിയോട് ചേര്‍ന്ന് സമീപ പ്രദേശത്ത് ജനവാസമില്ല. ശാന്തമായ ഈ സാഹചര്യമാണ് സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്.

അതേ സമയം സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി കാലങ്ങളായി ശക്തമാണ്. ജില്ലയ്‌ക്ക് വെളിയില്‍ നിന്ന വരുന്ന വിനോദ സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. കാട്ടില്‍ കൂടിയുള്ള സഞ്ചാരവും പാറയുടെ മുകളില്‍ ഇരിക്കുന്നതും പലപ്പോഴും അപകടങ്ങള്‍ വരുത്താറുണ്ട്.

നിരവധി സഞ്ചാരികള്‍ എത്തിയിട്ടും പ്രദേശത്ത് ഒരു ഗൈഡ് പോലും ഇല്ല. മാത്രവുമല്ല രാത്രിയേന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ യഥേഷ്ടം ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാം. ഒരു അപകടം ഉണ്ടായാല്‍ അത്യാവശ്യമായ വൈദ്യ സാഹായവും സുരക്ഷ ഉറപ്പാക്കാനും സമീപപ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളോ ഫോറസ്റ്റ് ഓഫീസുകളുടെയും അഭാവം ഉണ്ട്.

കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ അനവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇത് വലിയ തോതില്‍ രോഗം പടരുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികളും പറയുന്നു.

 

Tags: deathWater Fall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.