Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അരങ്ങുകളിലെ അണയാത്ത ഓര്‍മയായി മാര്‍ഗി സതി; വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 06:41 am IST
in Entertainment

ഇ. എന്‍. വാസുദേവന്‍

കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത മാര്‍ഗി സതിയുടെ വേര്‍പാടിന് ഇന്ന് അഞ്ചാണ്ട് പിന്നിടുന്നു. ജീവിതപ്രതിസന്ധികളെ അരങ്ങിലെ അവതരണങ്ങളിലൂടെ തരണം ചെയ്ത മാര്‍ഗി സതി ഈ ലോകത്തു നിന്നു വിടപറഞ്ഞത് 2015 ഡിസംബര്‍ ഒന്നിന്.  

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ  കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു. കലാമണ്ഡലത്തിലെ എട്ടു വര്‍ഷത്തെ  കൂടിയാട്ട പഠനത്തിനുശേഷം 1988ല്‍ തിരുവനന്തപുരത്തെ മാര്‍ഗി കൂടിയാട്ടവിദ്യാലയത്തില്‍ ചേര്‍ന്നു. ഡി.അപ്പുകുട്ടന്‍നായര്‍, അയ്യപ്പപണിക്കര്‍ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ശ്രമഫലമായി തലസ്ഥാനത്ത് മാര്‍ഗിയിലൂടെ കൂടിയാട്ടത്തിന് ഒരു സ്ഥിരം അരങ്ങ് രൂപപ്പെട്ടു. അവതരണങ്ങളിലൂടെ കൂടിയാട്ടമെന്ന കലയെസംരക്ഷിക്കുന്നതില്‍ മാര്‍ഗിയിലെ മറ്റു കലാകാരന്മാരോടൊപ്പം സതിയുമുണ്ടായിരുന്നു. ഗുരു പാണിവാദതിലകന്‍ പദ്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍,ഗുരു പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിന്റെയും മറ്റു കൂടിയാട്ടങ്ങളുടേയും സമ്പൂര്‍ണ്ണാവതരണം മാര്‍ഗിയുടെ അരങ്ങുകളില്‍ അവതരിപ്പിക്കാന്‍ സാധിച്ചതും സതി എന്ന കലാകാരിയെ മാര്‍ഗി സതി എന്ന് അറിയപ്പെടുന്നതിന് കാരണമായി.

മാര്‍ഗിസതിയുടെ അവതരണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രചാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും മാര്‍ഗി സതിയുടെ പ്രശസ്തി വ്യാപിച്ചു. 2001ല്‍ പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന അവതരണം,  ജിംഹെ ഫെസ്റ്റിവലിലെ അവതരണം, ദുബായ്‌യില്‍ നടന്ന ഇന്തോ- അറബ് ഫെസ്റ്റിവലിലെ അവതരണം,സിംഗപ്പൂര്‍ സൂര്യ ഫെസ്റ്റിവലിലെ അവതരണം എന്നിവ മാര്‍ഗിസതിയുടെ വിദേശത്തെ ശ്രദ്ധേയമായ ചില അരങ്ങുകള്‍.  

ശ്രീകൃഷ്ണകഥകളെ മാത്രം ആസ്പദമാക്കി നടന്നിരുന്ന നങ്ങ്യാര്‍കൂത്തിന് മാര്‍ഗി സതി നല്‍കിയ മഹത്തായ സംഭാവനയാണ് ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്ന ഗ്രന്ഥം. അതിലൂടെ രാമകഥകളും രംഗത്തവതരിപ്പിക്കാന്‍ തുടങ്ങി. കൂടാതെ കണ്ണകിചരിതം, സീതായനം തുടങ്ങി നിരവധി നങ്ങ്യാര്‍കൂത്തുകളും ഈ കലയളവില്‍ ചിട്ടപ്പെടുത്തി രംഗത്തവതരിപ്പിച്ചു. മാര്‍ഗി സതിയുടെ അഭിനയം ചലച്ചിത്ര ലോകവും പ്രയോജനപ്പെടുത്തി. സ്വപാനം, ഇവന്‍ മേഘരൂപന്‍, ദൃഷ്ടാന്തം, നോട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

ഭൗതികസാന്നിധ്യം ഇല്ലെങ്കിലും അരങ്ങുകളിലെ അദൃശ്യ സാന്നിധ്യമായി ആരാധകരുടേയും ശിഷ്യരുടേയും മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു മാര്‍ഗി സതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.