Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അരങ്ങുകളിലെ അണയാത്ത ഓര്‍മയായി മാര്‍ഗി സതി; വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 06:41 am IST
inEntertainment

ഇ. എന്‍. വാസുദേവന്‍

കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത മാര്‍ഗി സതിയുടെ വേര്‍പാടിന് ഇന്ന് അഞ്ചാണ്ട് പിന്നിടുന്നു. ജീവിതപ്രതിസന്ധികളെ അരങ്ങിലെ അവതരണങ്ങളിലൂടെ തരണം ചെയ്ത മാര്‍ഗി സതി ഈ ലോകത്തു നിന്നു വിടപറഞ്ഞത് 2015 ഡിസംബര്‍ ഒന്നിന്.  

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ  കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു. കലാമണ്ഡലത്തിലെ എട്ടു വര്‍ഷത്തെ  കൂടിയാട്ട പഠനത്തിനുശേഷം 1988ല്‍ തിരുവനന്തപുരത്തെ മാര്‍ഗി കൂടിയാട്ടവിദ്യാലയത്തില്‍ ചേര്‍ന്നു. ഡി.അപ്പുകുട്ടന്‍നായര്‍, അയ്യപ്പപണിക്കര്‍ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ശ്രമഫലമായി തലസ്ഥാനത്ത് മാര്‍ഗിയിലൂടെ കൂടിയാട്ടത്തിന് ഒരു സ്ഥിരം അരങ്ങ് രൂപപ്പെട്ടു. അവതരണങ്ങളിലൂടെ കൂടിയാട്ടമെന്ന കലയെസംരക്ഷിക്കുന്നതില്‍ മാര്‍ഗിയിലെ മറ്റു കലാകാരന്മാരോടൊപ്പം സതിയുമുണ്ടായിരുന്നു. ഗുരു പാണിവാദതിലകന്‍ പദ്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍,ഗുരു പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിന്റെയും മറ്റു കൂടിയാട്ടങ്ങളുടേയും സമ്പൂര്‍ണ്ണാവതരണം മാര്‍ഗിയുടെ അരങ്ങുകളില്‍ അവതരിപ്പിക്കാന്‍ സാധിച്ചതും സതി എന്ന കലാകാരിയെ മാര്‍ഗി സതി എന്ന് അറിയപ്പെടുന്നതിന് കാരണമായി.

മാര്‍ഗിസതിയുടെ അവതരണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രചാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും മാര്‍ഗി സതിയുടെ പ്രശസ്തി വ്യാപിച്ചു. 2001ല്‍ പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന അവതരണം,  ജിംഹെ ഫെസ്റ്റിവലിലെ അവതരണം, ദുബായ്‌യില്‍ നടന്ന ഇന്തോ- അറബ് ഫെസ്റ്റിവലിലെ അവതരണം,സിംഗപ്പൂര്‍ സൂര്യ ഫെസ്റ്റിവലിലെ അവതരണം എന്നിവ മാര്‍ഗിസതിയുടെ വിദേശത്തെ ശ്രദ്ധേയമായ ചില അരങ്ങുകള്‍.  

ശ്രീകൃഷ്ണകഥകളെ മാത്രം ആസ്പദമാക്കി നടന്നിരുന്ന നങ്ങ്യാര്‍കൂത്തിന് മാര്‍ഗി സതി നല്‍കിയ മഹത്തായ സംഭാവനയാണ് ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്ന ഗ്രന്ഥം. അതിലൂടെ രാമകഥകളും രംഗത്തവതരിപ്പിക്കാന്‍ തുടങ്ങി. കൂടാതെ കണ്ണകിചരിതം, സീതായനം തുടങ്ങി നിരവധി നങ്ങ്യാര്‍കൂത്തുകളും ഈ കലയളവില്‍ ചിട്ടപ്പെടുത്തി രംഗത്തവതരിപ്പിച്ചു. മാര്‍ഗി സതിയുടെ അഭിനയം ചലച്ചിത്ര ലോകവും പ്രയോജനപ്പെടുത്തി. സ്വപാനം, ഇവന്‍ മേഘരൂപന്‍, ദൃഷ്ടാന്തം, നോട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

ഭൗതികസാന്നിധ്യം ഇല്ലെങ്കിലും അരങ്ങുകളിലെ അദൃശ്യ സാന്നിധ്യമായി ആരാധകരുടേയും ശിഷ്യരുടേയും മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു മാര്‍ഗി സതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.