Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാ. സിജോ പന്തപ്പള്ളിന്റെ പിതാവ് പി.ഡി ജോസ് ആറളത്ത് സി പി എം സ്ഥാനാർഥി

ഫാ. സിജോ പന്തപ്പള്ളിന്റെ പിതാവ് പി.ഡി ജോസ് ആറളത്ത് സി പി എം സ്ഥാനാർഥി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 18, 2020, 12:20 pm IST
in Kerala

ഇരിട്ടി : കോടികളുടെ അനധികൃത ഇടപാടുകളും പണവും കണ്ടെത്തിയ ബിലീവേഴ്‌സ് ചർച്ച് സഭാ വക്താവും തിരുവല്ല മെഡിക്കൽകോളേജ് മാനേജരുമായ ഫാ. സിജോ പന്തപ്പിള്ളിലിന്റെ പിതാവ് പി.ഡി. ജോസ് ആറളം പഞ്ചായത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഞ്ചായത്തിലെ ചതിരൂർ വാർഡിലാണ് ജോസിനി  സി പി എം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത് . കഴിഞ്ഞ ആഴ്ച ബിലീവേശ്സ് ചർച്ചിന്റെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌ മെന്റ് അധികൃതർ നടത്തിയ പരിശോധനക്കിടെ കീഴ്പ്പള്ളി അത്തിക്കലിലെ  ഇദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. സംശയകരമായി തോന്നിയ പല ഇടപാടുകളുടെയും വിശദ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് സി പി എം ജോസിനെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ അണികൾക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നതായും അറിയാൻ കഴിഞ്ഞിട്ടിട്ടുണ്ട്. 

ആറളം സെൻട്രൽ സ്റ്റേറ്റ് ഫാമിൽ ജീവനക്കാരനായിരുന്ന ജോസ് ഇവിടെ നിന്നും വി ആർ എസ് എടുത്ത് പിരിഞ്ഞു പോവുകയായിരുന്നു. പോകുന്ന സമയത്ത് സൂപ്രവൈസർ പോസ്റ്റിലായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വിശാലമായ വീടിന് 65 ലക്ഷം രൂപയോളമാണ് അന്വേഷണ ഉദ്യോഗസ്ഥർ  വില കണ്ടെത്തിയത് എന്നാണ് അറിയുന്നത്. ലോണില്ലാതെ 35 ലക്ഷത്തോളം വിലയുള്ള ഒരു കാറും അടുത്തിടെ ഇദ്ദേഹം വാങ്ങിയിട്ടുണ്ട്.  ജില്ലയിലെ സി പി എം നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളിലും ഇവർക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

സി പി എമ്മുമായി അഭേദ്യമായ ബന്ധമാണ് പി.ഡി. ജോസിനുള്ളത്. പണമെറിഞ്ഞും മദ്യ സൽക്കാരം നടത്തിയുമാണ്  ജോസ് ഈ  ബന്ധം നിലനിർത്തുന്നത് എന്നാണ് ജനസംസാരം.  ഇതിൽ പ്രതിപക്ഷത്തുള്ള ചിലരും അംഗങ്ങളാണ്. കഴിഞ്ഞ സി പി എം ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ചില ബ്രാഞ്ച് സിക്രട്ടറിമാരെയും അംഗങ്ങളെയും വശീകരിച്ച് സിക്രട്ടറി സ്ഥാനം നേടാനുള്ള ശ്രമവും പി.ഡി. ജോസ് നടത്തിയിരുന്നതായും അറിയുന്നു. ഇത് മണത്തറിഞ്ഞ ചില സി പി എം നേതാക്കൾ ഇടപെട്ട് ഇതിന് തടയിടുകയും സി പി എം എ സി അംഗവും ബാങ്ക് പ്രസിഡന്റുമായ ആളെ സിക്രട്ടറി സ്ഥാനത്ത് അവരോധിക്കുകയുമായിരുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരാൾക്ക് സ്ഥാനാർത്ഥിത്വം നൽകിയതോടെ പാർട്ടിക്കുള്ളിൽ വൻ അമർഷം  തന്നെ പുകയുന്നതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ തന്റെ പണത്തിന്റെ വലയെറിഞ്ഞ് ജനങ്ങളെ കുടുക്കുന്നതടക്കം   വിജയം നേടാനുള്ള എല്ലാ വഴികളും  ജോസ്  തേടുമെന്നുമാണ് ജനങ്ങൾ പറയുന്നത്. 

Tags: candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.