Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒപ്പുവച്ച് 15 രാജ്യങ്ങള്‍; ആര്‍സിഇപി കരാറിനില്ലെന്ന നിലപാടിലുറച്ച് ഇന്ത്യ

ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് കരാറിലൊപ്പുവെച്ചത്. ഏഷ്യാ-പസഫിക് മേഖലയിലെ വാണിജ്യരംഗത്ത് ചൈനീസ് കുത്തകയ്‌ക്ക് വഴിവെയ്‌ക്കുന്ന കരാറിനെതിരെ ആഗോളതലത്തില്‍ വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 07:53 pm IST
in India

ന്യൂദല്‍ഹി: ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ ആര്‍സിഇപിയില്‍ ഒപ്പുവെച്ച് പതിനഞ്ച് രാജ്യങ്ങള്‍. ചൈനീസ് നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടൊരുക്കിയ ആര്‍സിഇപി  കരാറിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാട് നല്‍കിയ തിരിച്ചടിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയാണ് മറ്റുരാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചത്. 2012 മുതല്‍ എട്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വിയറ്റ്‌നാമില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് കരാര്‍ ഒപ്പിട്ടത്.

ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് കരാറിലൊപ്പുവെച്ചത്. ഏഷ്യാ-പസഫിക് മേഖലയിലെ വാണിജ്യരംഗത്ത് ചൈനീസ് കുത്തകയ്‌ക്ക് വഴിവെയ്‌ക്കുന്ന കരാറിനെതിരെ ആഗോളതലത്തില്‍ വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ കരാറിലേക്കില്ലെന്ന ചരിത്ര നിലപാട് കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്. ഗുണമേന്മയില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടി ഇന്ത്യന്‍ വിപണി പ്രതിസന്ധിയിലാവുമെന്നതടക്കമുള്ള ആശങ്കകളാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കരാറിന്റെ ഭാഗമായ രാജ്യങ്ങളിലെ ഇറക്കുമതി തീരുവ കുറയ്‌ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇകൊമേഴ്‌സ് മേഖല സജീവമാക്കുക തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്. ചൈനയുമായി ആഗോളതലത്തില്‍ മത്സര രംഗത്തുള്ള ഇന്ത്യന്‍ നിര്‍മ്മാണ മേഖലയ്‌ക്ക് അന്നത്തെ സാഹചര്യത്തില്‍ തിരിച്ചടിക്ക് സാധ്യതയുള്ളതായിരുന്നു കരാര്‍ വ്യവസ്ഥകള്‍.

കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇന്ത്യ ചേരണമോയെന്ന ചര്‍ച്ചകള്‍ ഉണ്ടാവും. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ കരാറിന്റെ ഭാഗമാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ചൈന പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മിയില്‍ വലിയ വത്യാസം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആര്‍സിഇപി കരാറിലേക്ക് തല്‍ക്കാലമില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്. ഇന്ത്യന്‍ തൊഴിലാളി മേഖലയുടേയും നിര്‍മ്മാണകാര്‍ഷിക മേഖലകളുടേയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.