Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തിന്‍റേത് സമാനതകളില്ലാത്ത ധൈര്യം, രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല; പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശക്തമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 12:54 pm IST
in India

ജയ്‌പൂര്‍ :പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി. ഇത്തവണ ജയ്‌സാമിറിലാണ് ദീപാവലി ആഘോഷത്തിനായി പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം എല്ലാ വര്‍ഷവും അദ്ദേഹം ദീപാവലി ആഘോഷം നടത്തുന്നത് സൈനികര്‍ക്കൊപ്പമാണ്.  

പ്രധാനമന്ത്രിക്കൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്ഥാന എന്നിവരും ജയ്‌സാമിറിലേക്കെത്തിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. അവരുടെ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു. എല്ലാ ഭാരതീയരുടേയും പേരില്‍ സൈനികര്‍ക്ക് ആശംസ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  

സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികര്‍ക്കുള്ളത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല.  

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശക്തമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ്അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കണ്ടത് നമ്മുടെ സൈന്യത്തിന്റെ ശൗര്യമാണ്. ഭീകരരെയും അവരുടെ നേതാക്കന്‍മാരെയും ഇന്ത്യന്‍ സൈന്യം അവരുടെ വീട്ടില്‍ കയറി വകവരുത്തുകയാണ്. സെനികരുടെ സന്തോഷം കാണുമ്പോള്‍ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ദീപാവലി മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്നേഹവും ആശംസയും സൈനികര്‍ക്കായി നല്‍കുന്നു.  

ഇന്ത്യയുടെ താത്പ്പര്യങ്ങള്‍ ഒരാളുടെ മുന്നിലും അടിയറവ് വെയ്‌ക്കില്ലെന്ന് ലോകത്തിന് ബോധ്യമായി. അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നത് സൈനികര്‍ എന്തുവില കൊടുത്തും അതിര്‍ത്തി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. അതിര്‍ത്തി വികസിപ്പിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങള്‍ കാരണം ലോകം വലിയ വെല്ലുവിളി നേരിടുകയാണ്. ഇത്തരക്കാര്‍ മാനസിക വൈകല്യമുള്ളവരും 18-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരുമാണെന്ന് ചൈനയുടെ പേര് പരാമര്‍ശിക്കാതെ മോദി അറിയിച്ചു.  

പരസ്പരം മനസിലാക്കുകയെന്ന നയമാണ് ഇന്ത്യ ഇന്ന് സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ശക്തി പരീക്ഷിച്ചു നോക്കണമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തിരിച്ചടി തീവ്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 130 കോടി ജനങ്ങളും സൈന്യത്തിന് ഒപ്പമുണ്ട്. എല്ലാ ഇന്ത്യക്കാരും സൈനികരെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ്. അതിര്‍ത്തി കാക്കാന്‍ സൈനികരുള്ളിടത്തോളം കാലം രാജ്യത്തെ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണതോതില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: modiarmyindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

നളന്ദ: അറിവിന്റെ ജ്വാല

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി സുവേന്ദു സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും ഭീകരരും

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

നിഖില്‍ പൈലി, ധീരജ്

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.