Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് വിജിലന്‍സ്; റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്‌ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 11:38 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിട്ടിയിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മേല്‍നോട്ട ഏജന്‍സിക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും.

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്‌ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

വാട്ടര്‍ അതോറിട്ടിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചെന്നാണ് പരാതി. കടപ്രയില്‍ നിന്നു കരുമാടിയിലേക്ക് ഇട്ട പൈപ്പുകളിലാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ആകെ 350 കിലോമീറ്ററിലധികമാണ്  പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 62 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാന്‍ വിഭാവനം ചെയ്ത പദ്ധതി 2017ല്‍ കമ്മിഷന്‍ ചെയ്‌തെങ്കിലും ഒരു ദിവസം പോലും ഇത്രയും കുടിവെള്ളം പമ്പ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

 അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.  പദ്ധതിയുടെ നിര്‍വഹണ സമയത്ത് ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ക്കെതിരെ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 16 കിലോമീറ്ററോളം 1100 എംഎം വ്യാസമുള്ള ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അംഗീകാരം നല്‍കിയ രണ്ട് ബ്രാന്‍ഡുകളുടെ പൈപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, അംഗീകാരമില്ലാത്ത പൂര്‍വ്വ എന്ന ബ്രാന്‍ഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചത്. 

വാട്ടര്‍ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാന്‍ഡുകളേക്കാള്‍ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൈപ്പ് പദ്ധതിയില്‍ ഉപയോഗിച്ചതുവഴി വന്‍ ലാഭം കരാറുകാരനുണ്ടായതായാണ് പരാതി. വാട്ടര്‍ അതോറിട്ടിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പദ്ധതി നിര്‍വഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Tags: waterഅഴിമതിalappuzhadrinking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.