Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പില്‍ നഷ്ടമായത് നിരവധി പേരുടെ ജീവിതസമ്പാദ്യം

പണം തിരിച്ചു കിട്ടാതായ ആദ്യഘട്ടങ്ങളില്‍ അവര്‍ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാല്‍, കാസര്‍കോട് അടക്കമുള്ള ജ്വല്ലറി ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതികളുമായെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:27 pm IST
in Kasargod

കാസര്‍കോട്: ചോര വിയര്‍പ്പാക്കി കഷ്ടപ്പെട്ട നിരവധി പേരുടെ ജീവിത സമ്പാദ്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം. സി കമറുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള 150 കോടിയോളം രൂപയുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. നിക്ഷേപക തുക തിരിച്ചുകിട്ടാതായതോടെ ഒരു രക്ഷയുമില്ലാതായിട്ടാണ് നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തിയത്. ഇതോടെ പരാതികളുടെയും കേസുകളുടെയും എണ്ണം നൂറു കവിഞ്ഞു.  

ജീവിതത്തിന്റെ നല്ല ഭാഗം മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയും, മക്കളുടെ വിവാഹത്തിനും മറ്റുമായി സ്വരുക്കൂട്ടിയ പാവങ്ങളുടെ ഉള്‍പ്പെടെ 150 കോടിയോളം രൂപയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ എംഎല്‍എയും കൂട്ടരും തട്ടിയതെന്നാണ് ആരോപണം. ഒടുവില്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം. സി. കമറുദ്ദീന്‍ അറസ്റ്റിലുമായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ലക്ഷക്കണക്കിന് രൂപയാണ് ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചത്. 

രാഷ്‌ട്രീയ സാമൂഹിക മേഖലകളില്‍ പ്രശസ്തരായ സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള നേതാക്കളടക്കം തുടങ്ങിയ സ്ഥാപനമായതിനാല്‍ കൂടുതല്‍ ആലോചിക്കാതെ പലരും പണം മുടക്കാന്‍ തയ്യാറായി. എന്നാല്‍ പിന്നീടങ്ങോട്ട് ഇവരെല്ലാം കൊടുംചതിയുടെ ഇരകളാവുകയായിരുന്നു. ജ്വല്ലറിയുടെ മുഴുവന്‍ ശാഖകളും അടച്ചു പൂട്ടിയതോടെയാണ് നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചത്. 

പണം തിരിച്ചു കിട്ടാതായ ആദ്യഘട്ടങ്ങളില്‍ അവര്‍ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാല്‍, കാസര്‍കോട് അടക്കമുള്ള ജ്വല്ലറി ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതികളുമായെത്തി. അതുവരെ പണം ചോദിച്ച് ജ്വല്ലറിയിലെങ്കിലും പോകാമെന്ന് കരുതിയവര്‍ ഇത് വന്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനിടെ പലരീതിയിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളും പ്രശ്‌നപരിഹാര യോഗങ്ങളും നടന്നെങ്കിലും പണം ആര് തരുമെന്നോ എപ്പോള്‍ തരുമെന്നോ വ്യക്തമായ ഉത്തരം ലഭിച്ചില്ല. 

ചന്തേര ആസ്ഥാനമാക്കി 2006ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ആദ്യമായി രൂപവല്‍കരിച്ചത്. പിന്നീട് 2008ല്‍ ഒമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009ല്‍ നുജൂം ഗോള്‍ഡ്, 2012ല്‍ ഫാഷന്‍ ഓര്‍ണമെന്റ്‌സ് എന്നീ സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ നാല് സ്ഥാപനങ്ങളിലായി ഏകദേശം 750ഓളം പേരാണ് പണം നിക്ഷേപിച്ചിരുന്നത്. 
ഈ നാല് കമ്പനികളുടെ പേരാണ് നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകളില്‍ പരാമര്‍ശിച്ചിരുന്നത്. നാല് കമ്പനികളും ഒന്നാണെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നു. 

ജ്വല്ലറിയിലെ കച്ചവടം പൊളിഞ്ഞതാണ് പണം തിരിച്ചു നല്‍കാന്‍ സാധിക്കാതെ വന്നതിന് കാരണമെന്നായിരുന്നു ജ്വല്ലറി മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍, കച്ചവടം പൊളിഞ്ഞ്, ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടിയപ്പോഴും ഇത് മറച്ചുവെച്ച് പണം സമാഹരിച്ചിരുന്നതായാണ് നിക്ഷേപകര്‍ നേരത്തെ പറഞ്ഞിരുന്നത്. നിക്ഷേപകര്‍ അറിയാതെ കമ്പനിയുടെ ആസ്തികള്‍ മറിച്ചു വിറ്റതായും ആക്ഷേപം ശക്തമാണ്.
 

Tags: kasargodgoldഎം.സി. കമറുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.