Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹൈന്ദവ ചേതനയെ അവഹേളിക്കുന്നു; ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കുക ലക്ഷ്യം; സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ ശക്തിയായി ഹൈന്ദവസമൂഹം മാറണം’

ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്പയില്‍ കുളിച്ച് മലകയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം. പണം ഉണ്ടാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 02:36 pm IST
in Kerala

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭവനം സന്നിധാനം അയ്യപ്പമഹാസംഗമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

പണം ഉണ്ടാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്പയില്‍ കുളിച്ച് മലകയറി  അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇതൊന്നും സാദ്ധ്യമല്ല. എന്നാല്‍ ദിവസവും ആയിരം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം ആചാരലംഘനം നടന്നാല്‍ പിന്നീടത് തുടരാമെന്ന തരത്തിലാകും. അതുകൊണ്ട് തന്നെ ആചാരലംഘനത്തിന് ഭക്തര്‍ കൂട്ടുനില്‍ക്കരുത്. ക്ഷേത്രങ്ങള്‍ ഒന്നാമതായി ദേവാലയമാണ് അതാണ് മുഖ്യം. രണ്ടാമതാണ് ആരാധനാലയം ആകുന്നത്. അവിടെ പൂജ മുടങ്ങാതിരിക്കാനാണ് ഭക്തര്‍ ശ്രദ്ധിക്കേണ്ടത്.  

വരുന്ന മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍  വ്രതാനുഷ്ഠാനം പാലിച്ച് വീടുകളില്‍ കഴിയണം. ഓരോ വീടുകളും സന്നിധാനമായി മാറണം. വ്രതാനുഷ്ഠാനവും ഭജനയും മന്ത്രജപവും ഗ്രാമക്ഷേത്രങ്ങളിലെ ദര്‍ശനവുമാകട്ടെ ഈ മണ്ഡലകാലത്തെ ആചരണങ്ങള്‍. ശബരിമലയിലെ ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം നടത്താനാവുന്ന സമയത്ത് ക്ഷേത്രദര്‍ശനം നടത്താമെന്നും ഭക്തര്‍ പ്രതിജ്ഞയെടുക്കണം.  

ലോക്ഡൗണ്‍ കാലത്ത് പോലും ഹൈന്ദവ ചേതനയെ അവഹേളിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം അപമാനിക്കലുകള്‍ക്കും അവഹേളനങ്ങള്‍ക്കും ജനാധിപത്യരീതിയില്‍ മറുപടി പറയേണ്ട സമയത്ത് മറുപടി നല്‍കണം. ഭാരതീയ സ്വത്വത്തെ മാനിക്കുന്ന ഭരണവ്യവസ്ഥ അധികാരത്തില്‍ വന്നാല്‍ മാത്രമെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടൂ. സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ ശക്തിയായി ഹൈന്ദവസമൂഹം മാറണമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ ചേര്‍ന്ന സംഗമം ചിന്മയ മിഷന്‍ കോഴിക്കോട് ഹെഡ് സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വിഎച്ച്പി ജില്ലാ പ്രസിഡന്റ്  അഡ്വ. ഇ.കെ. സന്തോഷ്‌കുമാര്‍, പ്രമോദ് കുമാര്‍ ഐക്കരപ്പടി, ഈറോഡ് രാജന്‍, വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: kozhikodeSwami Chidananda PuriSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.