Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2006 ല്‍ കോടിയേരിക്ക് 13.67 ലക്ഷം, മക്കള്‍ക്ക് വട്ടപൂജ്യം; ഇപ്പോള്‍ കോടികള്‍; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ, കൈരളിയുടെ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഷെയര്‍ എന്നിവയും 2003 മോഡല്‍ കാറും അടക്കം 49,283 രൂപയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 6, 2020, 04:57 pm IST
inKerala

തിരുവനന്തപുരം: മകന്റെ പേരില്‍ കോടികളുടെ കള്ളപ്പണ ഇടപാട് പുറത്തുവരുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ ആസ്തിയും ചര്‍ച്ചയാകുന്നു. 2006ല്‍ തലശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ആകെ ആസ്തി 13.67 ലക്ഷം മാത്രം. മക്കള്‍ക്ക് പ്രത്യേക വരുമാനവും ഇല്ല. പിന്നീടങ്ങോട്ട് ബിനീഷിന് മാത്രം കോടികളുടെ വരുമാനം ഉണ്ടായതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.

തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ, കൈരളിയുടെ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഷെയര്‍ എന്നിവയും 2003 മോഡല്‍ കാറും അടക്കം 49,283 രൂപയാണ്. ഭാര്യയുടെ കൈയില്‍ 20000 രൂപയും തിരുവനന്തപുരം കൈതമുക്ക് എസ്ബിഐയില്‍ 66,000 രൂപ, മലയാളം കമ്മ്യൂണിക്കേഷനില്‍ 1000 രൂപഷെയര്‍, 193960 രൂപ വിലയുള്ള 120 ഗ്രാം സ്വര്‍ണം എന്നിവയാണ് കൈവശമുള്ളത്. സ്വത്ത് വകയായി കോടിയേരിക്ക് 5.5 ലക്ഷം വിലവരുന്ന ഭൂമിയും 92.5 സെന്റും മൂന്ന് ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. ഭാര്യക്ക് 1.11 ലക്ഷം വിലവരുന്ന ഭൂമിയും 1.89 ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. കോടിയേരിക്ക് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ 20166 രൂപയുടെ ലോണുണ്ട്. ഇതായിരുന്നു ആസ്തി വിവരം. മക്കള്‍ക്കാര്‍ക്കും വസ്തുവകകളോ മറ്റ് ആസ്തികളോ ഇല്ല.

എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലെ കണക്ക്

എന്നാല്‍ കോടിയേരി ആഭ്യന്തരമന്ത്രി ആയതോടെ സ്ഥിതി മാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബിനീഷ് താമസിക്കുന്ന വീട് ലക്ഷങ്ങള്‍ കൊടുത്തുവാങ്ങി. 2008 മുതല്‍ 2013 വരെ മാത്രമാണ് ബിനീഷ് ദുബായ്‌യില്‍ ജോലി ചെയ്തത്. ആസമയം വന്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തി. അവിടെ ബാങ്കിനെ വഞ്ചിച്ചതിന് കേസുമുണ്ടായി. അതിനുശേഷം കോടികളുടെ ഇടപാടാണ് രണ്ട് ബാങ്കുകള്‍വഴി നടത്തിയത്. ഐഡിബിഐ ബാങ്കിലെ രണ്ടും എച്ച്ഡിഎഫ്‌സി ബാങ്കിലെ ഒരക്കൗണ്ടും വഴിയാണ് ബിനീഷ് കോടിയേരിയും മയക്കുമരുന്നുകേസിലെ അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടന്നത്. ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ച 5.17കോടി കൈമാറിയെന്നാണ് ഇഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനൊന്നും വ്യക്തമായ ഉറവിടം രേഖപ്പെടുത്താനായിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്.  ഇവ കണ്ടെത്തുന്നതിനായി നിക്ഷേപ രസീതുകള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.  

മാത്രമല്ല ആദായ നികുതി വകുപ്പിന് നല്‍കിയ വിവരങ്ങളും പുറത്തു വിട്ടു. അതിലും വന്‍വെട്ടിപ്പാണ് നടത്തിയത്. ഈ പണമെല്ലാം എവിടെ നിന്നു എന്ന് വന്നതെന്ന ചോദ്യം കോടിയേരിയിലേക്കും നീളുകയാണ്.

Tags: ബിനീഷ് കോടിയേരിkodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.