Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൈയേറ്റം പൊളിച്ച് നീക്കാതെ സീപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടി ഓഫീസ് തുറക്കുന്നുവെന്ന വ്യാജേനെയാണ് ഷീറ്റും കമ്പിയും അടക്കം ഉപയോഗിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.

Janmabhumi Online by Janmabhumi Online
Nov 3, 2020, 11:24 am IST
in Idukki
തൊണ്ടിക്കുഴയില്‍ എംവിഐപി സ്ഥലം കയ്യേറിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഓഫീസ്‌

തൊണ്ടിക്കുഴയില്‍ എംവിഐപി സ്ഥലം കയ്യേറിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഓഫീസ്‌

FacebookTwitterWhatsAppTelegramLinkedinEmail

ഇടവെട്ടി: തൊണ്ടിക്കുഴയില്‍ നിയമം കാറ്റില്‍പ്പറത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.  അനധികൃത കൈയേറ്റം പൊളിച്ച് നീക്കാതെയാണ് സിപിഎം 1, 2, 3 വാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നത്. ആകെ ഒരു സെന്റിലധികം ഭൂമിയാണ് ഇവിടെ നിയമ പ്രകാരമുള്ളത്. കെട്ടിടം  നിര്‍മ്മിച്ചതിന് ശേഷം ഇതിന് മുന്നിലുള്ള മുറ്റത്ത് റോഡ് വരെ ഷീറ്റിടുകയും ചെയ്തു.

താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടി ഓഫീസ് തുറക്കുന്നുവെന്ന വ്യാജേനെയാണ് ഷീറ്റും കമ്പിയും അടക്കം ഉപയോഗിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തില്‍ ആസ്ബറ്റോസ് ഷീറ്റും, മുമ്പില്‍ അലുമിനിയം ഷീറ്റുമാണ് ഇട്ടിരിക്കുന്നത്.

ചാലംകോട് ക്ഷേത്രത്തിന് സമീപം ഇടവെട്ടി റോഡ് ആരംഭിക്കുന്നിടത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ മൂന്ന് അതിരുകളില്‍ ഒരുവശം കനാലാണ്, മറ്റു രണ്ടുവശങ്ങള്‍ റോഡും. എവിഐപിയുടേയും പിഡബ്ല്യുഡിയുടേയുമാണ് റോഡുകള്‍. മൂന്നുവശങ്ങളില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതം ഉള്ളിലേക്ക് വലിച്ചുവേണം ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍.

ഇത് പാലിക്കാത്തതിനാല്‍ അന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കെട്ടിടം പണി തടയുകയായിരുന്നു. 2015ലാണ് ഇവിടെയുള്ള ഒരു സെന്റിലധികം വരുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയത്. വീട് നിര്‍മിക്കാനായി വാങ്ങിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനാകാതെ കിടന്നതിനാലാണ് ചെറിയ തുകയ്‌ക്കു സ്ഥലം വാങ്ങിയത്. പിന്നാലെ എം.എം. മണിയെത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന പേരില്‍ നിര്‍മ്മാണ ഉദ്ഘാടനവും നടത്തി. പണംവാരിയെറിഞ്ഞ് കൊട്ടിഘോഷിച്ചാണ് ഇവിടെ സഖാവ് എം.കെ. കൃഷ്ണന്‍നായര്‍ എന്ന പേരിലുള്ള സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടത്.  

പിന്നാലെ ബിജെപി നേതാക്കള്‍ പരാതി നല്‍കുകയും നിര്‍മ്മാണം നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്തു.സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം തുടര്‍ന്നതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും നടപടി വരികയുമായിരുന്നു. പിന്‍വശത്തെ മുറി പൂര്‍ണമായും പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ അന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പിന്നീട് വര്‍ഷങ്ങളോളം ഭിത്തി മാത്രമുള്ള കെട്ടിടം തല്‍സ്ഥിതി തുടര്‍ന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് പിന്നിലുള്ള ചെറിയ മുറിയുടെ നിര്‍മ്മാണം നടത്താതെയാണ് നിലവില്‍ കെട്ടിടം പണി തീര്‍ത്തിരിക്കുന്നത്.

കെട്ടിട നിര്‍മ്മാണം പരിശോധിച്ച് അനുമതി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം വളച്ചൊടിച്ചാണ് സിപിഎം നേതാക്കള്‍ നിര്‍മാണം നടത്തിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എംവിഐപി അധികൃതരെ ഭീഷണിപ്പെടുത്തി പറഞ്ഞച്ചയാതും ആക്ഷേപമുണ്ട്.

അതേസമയം അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പരാതി ലഭിച്ചെന്നും ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇടവെട്ടി പഞ്ചായത്ത് സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. സ്ഥലത്തെ നിര്‍മ്മാണം വിശദമായി പരിശോധിക്കുമെന്ന് എംവിഐപിയുടെ മേഖലയുടെ ചുമതലയുള്ള എഇയും വ്യക്തമാക്കി.

Tags: cpmelection
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

Kerala

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

Kerala

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Kerala

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

പുതിയ വാര്‍ത്തകള്‍

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies