Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന് സ്വകാര്യ ബസ് മേഖല

നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:30 am IST
in Business
ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്. 

നിറുത്തിയിട്ടതില്‍ ഭൂരിപക്ഷം ബസ്സുകള്‍ക്കും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ 300 സ്വകാര്യ ബസ്സുകളാണ് ഉള്ളത്. ഇതില്‍ 75 ാളം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപയ്‌ക്ക് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ 2500, 3000 രൂപയാണ് ദിവസവരുമാനം.  ഇതില്‍ എണ്ണ ചെലവും വരും. തൊഴിലാളികളുടെ കൂലിയും കൂടെ നല്‍കാന്‍ കഴിയുന്നില്ല. അമ്പത് ലിറ്റര്‍ ഡീസലിന് 3500 രൂപയാകും. ഈ സാഹചര്യത്തില്‍ ഉടമയ്‌ക്ക് കയ്യില്‍ നിന്നും എടുത്ത് ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും നല്‍കേണ്ട അവസ്ഥയാണ്. 

യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കളക്ഷനെ ബാധിച്ചത്.  ഇതിനുപുറമെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതുകാരണം 90 ശതമാനം ബസ്സുകളും നിറുത്തിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. 

പുതിയ നിയമങ്ങള്‍ വന്നതോടെ എല്ലാവരും പുതിയ ബസ്സുകള്‍ ലോണെടുത്താണ് വാങ്ങിയത്. മാസം 35000 രൂപമുതല്‍ 75000 രൂപവരെ അടവ് വരുന്ന ബസ്സുകളും ഇതില്‍പെടും. എന്നാല്‍ നിറുത്തിയിട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇത്  പലിശ കയറി  വന്‍തുകയായിട്ടുണ്ടാവും. എന്നാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുക അടയ്‌ക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് സ്വകാര്യബസ്സുടമകള്‍ മുന്നോട്ട് നീങ്ങുന്നത്. ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മറ്റ് തൊഴിലുകളിലേക്ക് മാറിതുടങ്ങി. ഒരു പക്ഷേ കൊറോണ സ്വകാര്യബസ് മേഖലയെതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.

Tags: വയനാട്‌Private busCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Kerala

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.