Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന് സ്വകാര്യ ബസ് മേഖല

നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:30 am IST
in Business
ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്. 

നിറുത്തിയിട്ടതില്‍ ഭൂരിപക്ഷം ബസ്സുകള്‍ക്കും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ 300 സ്വകാര്യ ബസ്സുകളാണ് ഉള്ളത്. ഇതില്‍ 75 ാളം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപയ്‌ക്ക് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ 2500, 3000 രൂപയാണ് ദിവസവരുമാനം.  ഇതില്‍ എണ്ണ ചെലവും വരും. തൊഴിലാളികളുടെ കൂലിയും കൂടെ നല്‍കാന്‍ കഴിയുന്നില്ല. അമ്പത് ലിറ്റര്‍ ഡീസലിന് 3500 രൂപയാകും. ഈ സാഹചര്യത്തില്‍ ഉടമയ്‌ക്ക് കയ്യില്‍ നിന്നും എടുത്ത് ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും നല്‍കേണ്ട അവസ്ഥയാണ്. 

യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കളക്ഷനെ ബാധിച്ചത്.  ഇതിനുപുറമെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതുകാരണം 90 ശതമാനം ബസ്സുകളും നിറുത്തിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. 

പുതിയ നിയമങ്ങള്‍ വന്നതോടെ എല്ലാവരും പുതിയ ബസ്സുകള്‍ ലോണെടുത്താണ് വാങ്ങിയത്. മാസം 35000 രൂപമുതല്‍ 75000 രൂപവരെ അടവ് വരുന്ന ബസ്സുകളും ഇതില്‍പെടും. എന്നാല്‍ നിറുത്തിയിട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇത്  പലിശ കയറി  വന്‍തുകയായിട്ടുണ്ടാവും. എന്നാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുക അടയ്‌ക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് സ്വകാര്യബസ്സുടമകള്‍ മുന്നോട്ട് നീങ്ങുന്നത്. ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മറ്റ് തൊഴിലുകളിലേക്ക് മാറിതുടങ്ങി. ഒരു പക്ഷേ കൊറോണ സ്വകാര്യബസ് മേഖലയെതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.

Tags: വയനാട്‌Private busCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

Kerala

സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.