Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന് സ്വകാര്യ ബസ് മേഖല

നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:30 am IST
in Business
ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്. 

നിറുത്തിയിട്ടതില്‍ ഭൂരിപക്ഷം ബസ്സുകള്‍ക്കും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ 300 സ്വകാര്യ ബസ്സുകളാണ് ഉള്ളത്. ഇതില്‍ 75 ാളം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപയ്‌ക്ക് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ 2500, 3000 രൂപയാണ് ദിവസവരുമാനം.  ഇതില്‍ എണ്ണ ചെലവും വരും. തൊഴിലാളികളുടെ കൂലിയും കൂടെ നല്‍കാന്‍ കഴിയുന്നില്ല. അമ്പത് ലിറ്റര്‍ ഡീസലിന് 3500 രൂപയാകും. ഈ സാഹചര്യത്തില്‍ ഉടമയ്‌ക്ക് കയ്യില്‍ നിന്നും എടുത്ത് ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും നല്‍കേണ്ട അവസ്ഥയാണ്. 

യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കളക്ഷനെ ബാധിച്ചത്.  ഇതിനുപുറമെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതുകാരണം 90 ശതമാനം ബസ്സുകളും നിറുത്തിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. 

പുതിയ നിയമങ്ങള്‍ വന്നതോടെ എല്ലാവരും പുതിയ ബസ്സുകള്‍ ലോണെടുത്താണ് വാങ്ങിയത്. മാസം 35000 രൂപമുതല്‍ 75000 രൂപവരെ അടവ് വരുന്ന ബസ്സുകളും ഇതില്‍പെടും. എന്നാല്‍ നിറുത്തിയിട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇത്  പലിശ കയറി  വന്‍തുകയായിട്ടുണ്ടാവും. എന്നാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുക അടയ്‌ക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് സ്വകാര്യബസ്സുടമകള്‍ മുന്നോട്ട് നീങ്ങുന്നത്. ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മറ്റ് തൊഴിലുകളിലേക്ക് മാറിതുടങ്ങി. ഒരു പക്ഷേ കൊറോണ സ്വകാര്യബസ് മേഖലയെതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.

Tags: വയനാട്‌Private busCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

Kerala

സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

Kerala

ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.